Sam Sheer shared Kalid Flora's photo.
Yesterday at 3:19am ·

Like · · Share
7 people like this.

Abdul Azeez Athiyanathil Then why non muslims are getting very good opportunities in Arab countries. Many companies have non muslims as their top executives including where I am working. Name or organization name has nothing to do with Islam. Names of enemies of Islam and Prophet (PBU)were Abul Hakam and Abu Lahab etc.
Yesterday at 4:06am · Like

Dinesh Muciliath Jayadevan @Abdul Azeez Athiyanathil - If you have an open mind to rationalize things happening around you, you can see the truth. If you love to pretend that only a handful of people do these attrocities and the religion you vow for doesn't have anything to do w...See More
Yesterday at 7:29am · Like · 2

Jamal Moidutty Thandantharayil കുറ്റവാളികളും സാമ്രാജ്യത്വ ഭീകര വാദികളും എക്കാലത്തും ഇതുപോലെ ക്രൂരതകള്‍ നടത്തിയിരുന്നു. ഇപ്പോള്‍ അതവര് ഇസലാമിന്റെ പേരില്‍ നടത്തുന്നു. പിശാചിന്റെ ആവശ്യം ഇസ്ലാമില്‍ നിന്ന്ജനങ്ങളെ അകറ്റല്‍ ആണെങ്കില്‍ പിശാചിന്റെ കൂട്ടാളികള്‍ക്ക് മറ്റു പല അജണ്ടകളും ഉണ്ട്...! ദൈവിക മാര്ഗടര്ഷനത്തെ ഏതെങ്കിലും വിധത്തില്‍ തമസ്കരിചിട്ട് ആര്‍ക്കും നരകമല്ലാതെ ഒന്നും നേടാനില്ല...!
Yesterday at 9:08am · Like

Abdul Amin

Yesterday at 9:09am · Like

Dinesh Muciliath Jayadevan ദൈവിക മാര്ഗടര്ഷനത്തെ ഏതെങ്കിലും വിധത്തില്‍ തമസ്കരിചിട്ട് ആര്‍ക്കും നരകമല്ലാതെ ഒന്നും നേടാനില്ല...!
=============================
ആ പിഞ്ചുകുഞ്ഞുങ്ങളെ കശാപ്പ് ചെയ്തവര്‍ നേരെ പോയത് സ്വര്‍ഗ്ഗത്തിലേയ്ക്ക് ആയിരിയ്ക്കണം. അവിടെ ഇപ്പോള്‍ മദ്യപ്പുഴയില്‍ കുളിയ്ക്കുകയോ, ഹൂറിമാര്ക്കൊത്ത് രമിയ്ക്കുകയോ ആയിരിയ്ക്കാം. അല്ലാഹു അക്ബര്‍ വിളിച്ചിട്ടുതന്നെയാണ് അവര്‍ ആ കുട്ടികള്‍ക്ക് നേരെ നിറയൊഴിച്ചത്. കൊല്ലാന്‍ വേണ്ടി പോരുമ്പോള്‍ തന്നെ അയച്ച ദൈവീകപ്രതിനിധികള് പറഞ്ഞിരുന്നു; നാളെ ഈ നേരത്ത് നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ ആയിരിയ്ക്കും എന്ന്.
നാളെ കേരളത്തിലും ഇത് സംഭവിച്ചേയ്ക്കാം; നഷ്ടങ്ങള്‍ ഈ പറയുന്നവര്‍ക്ക് തന്നെ ഉണ്ടായേയ്ക്കാം; അപ്പോള്‍ ഇതേ അഭിപ്രായം പറയാന്‍ ഉണ്ടായാല്‍ മതി.
Yesterday at 9:14am · Like · 1

Jamal Moidutty Thandantharayil Dinesh Muciliath Jayadevan ദൈവിക മാര്ഗടര്ഷനത്തെ ഏതെങ്കിലും വിധത്തില്‍ തമസ്കരിചിട്ട് ആര്‍ക്കും നരകമല്ലാതെ ഒന്നും നേടാനില്ല...!
=============================
ആ പിഞ്ചുകുഞ്ഞുങ്ങളെ കശാപ്പ് ചെയ്തവര്‍ നേരെ പോയത് സ്വര്‍ഗ്ഗത്തിലേയ്ക്ക് ആയിരിയ്ക്കണം. അവിടെ ഇപ്പോള്‍ മദ്യപ്പുഴയില്‍ കുളിയ്ക്കുകയോ, ഹൂറിമാര്ക്കൊത്ത് രമിയ്ക്കുകയോ ആയിരിയ്ക്കാം. അല്ലാഹു അക്ബര്‍ വിളിച്ചിട്ടുതന്നെയാണ് അവര്‍ ആ കുട്ടികള്‍ക്ക് നേരെ നിറയൊഴിച്ചത്. കൊല്ലാന്‍ വേണ്ടി പോരുമ്പോള്‍ തന്നെ അയച്ച ദൈവീകപ്രതിനിധികള് പറഞ്ഞിരുന്നു; നാളെ ഈ നേരത്ത് നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ ആയിരിയ്ക്കും എന്ന്.
നാളെ കേരളത്തിലും ഇത് സംഭവിച്ചേയ്ക്കാം; നഷ്ടങ്ങള്‍ ഈ പറയുന്നവര്‍ക്ക് തന്നെ ഉണ്ടായേയ്ക്കാം; അപ്പോള്‍ ഇതേ അഭിപ്രായം പറയാന്‍ ഉണ്ടായാല്‍ മതി. <<>>>> കാര്യം മനസ്സിലാക്കാതെ എടുത്തു ചാടാതെ സഹോദരാ ... ഇസ്ലാം സമാധാനത്തിന്റെ മതമാണ് എന്ന്പറഞ്ഞു വന്നേക്കരുത് എന്ന പോസ്റ്റിനുള്ള മറുപടി ആണ് ഞാന്‍ മേലെ എഴുതിയത്.. താഴെ കാണുന്ന ഖുര്‍ആന്‍ വചനം നോക്കുക. വല്ലവനും അതിനെതിരെ ചെയ്യുന്നത് മാത്രം ഫോക്കസ് ചെയ്തു ഇതാണ് ഇസ്ലാം എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പിശാചു ശ്രമിക്കുന്നു. കൂടെ പല ദുഷ്ടന്മാരും... അവരും ഞാനും താങ്കളും എല്ലാം ദൈവത്തിന്റെ മുന്നില്‍ കണക്കു പറയേണ്ടി വരും എന്നാണു ഞാന്‍ പറഞ്ഞത്...!
[5:32]
അക്കാരണത്താല്‍ ഇസ്രയേല്‍ സന്തതികളോടു നാം കല്പിച്ചു: "ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന് മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന് രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന് രക്ഷിച്ചവനെപ്പോലെയും.” നമ്മുടെ ദൂതന്മാര് വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നു. എന്നിട്ട് പിന്നെയും അവരിലേറെപേരും ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്.
Yesterday at 9:23am · Like

Dinesh Muciliath Jayadevan ഇസ്ലാം സമാധാനത്തിന്റെ മതമാണോ, അല്ലയോ എന്നതിനൊന്നും സമകാലീനകാലഘട്ടത്തില് ഒരു പ്രസക്തിയും ഇല്ല. ആത്യന്തികമായി ജനങ്ങള്‍ ദുരന്തം അനുഭവിച്ചുകൊണ്ടിരിയ്ക്കുന്നു. "ജെഹാദ്" എന്ന concept തന്നെ മനുഷ്യരെ.പരസ്പരം വെറുക്കാന്‍ പഠിപ്പിയ്ക്കുന്ന ഒന്നാണ്. ഏതെങ്കിലുംഒരു verse എടുത്ത് അത് കിത്താബിന്റെ മൊത്തം representation ആണ് എന്ന മട്ടില്‍ present ചെയ്യരുത്; please. കൊല്ലാനും കൊന്നൊടുക്കാനും ഉള്ള എത്രയോ verses ഇതേ പുസ്തകത്തില്‍ തന്നെയുണ്ട്. എത്രയോ വട്ടം ആള്ക്കാര് ഇതൊക്കെ ഇവിടെ പൊളിച്ചടുക്കിയതും ആണ്.
ഗീതയിലെ "ചാതുര്‍വര്‍ണ്യ"വുമായി ബന്ധപ്പെട്ട ഒരു വരി ഇന്ത്യയില്‍ നൂറായിരം ജാതികള്‍ക്കും, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ദുഷിച്ച സാമൂഹ്യവ്യവസ്ഥിതികള്‍ക്കും അഞ്ച് സഹസ്രാബ്ദങ്ങളിലധികം എങ്ങനെ കാരണമായോ, അതേപോലെ തന്നെ കിത്താബിലെ ഹിംസാത്മകമായ വരികള്‍ സമകാലീന Middle East ദുരന്തങ്ങള്‍ക്ക് വഴിവെച്ചു, താങ്കള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും.
Yesterday at 9:45am · Like · 1

Jamal Moidutty Thandantharayil Dinesh Muciliath Jayadevan ഇസ്ലാം സമാധാനത്തിന്റെ മതമാണോ, അല്ലയോ എന്നതിനൊന്നും സമകാലീനകാലഘട്ടത്തില് ഒരു പ്രസക്തിയും ഇല്ല. ആത്യന്തികമായി ജനങ്ങള്‍ ദുരന്തം അനുഭവിച്ചുകൊണ്ടിരിയ്ക്കുന്നു. "ജെഹാദ്" എന്ന concept തന്നെ മനുഷ്യരെ.പരസ്പരം വെറുക്കാന്‍ പഠിപ്പിയ്ക്കുന്ന ഒന്നാണ്. ഏതെങ്കിലും ഒരു verse എടുത്ത് അത് കിത്താബിന്റെ മൊത്തം representation ആണ് എന്ന മട്ടില്‍ present ചെയ്യരുത്; please. കൊല്ലാനും കൊന്നൊടുക്കാനും ഉള്ള എത്രയോ verses ഇതേ പുസ്തകത്തില്‍ തന്നെയുണ്ട്. എത്രയോ വട്ടം ആള്ക്കാര് ഇതൊക്കെ ഇവിടെ പൊളിച്ചടുക്കിയതും ആണ്.
ഗീതയിലെ "ചാതുര്‍വര്‍ണ്യ"വുമായി ബന്ധപ്പെട്ട ഒരു വരി ഇന്ത്യയില്‍ നൂറായിരം ജാതികള്‍ക്കും, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ദുഷിച്ച സാമൂഹ്യവ്യവസ്ഥിതികള്‍ക്കും അഞ്ച് സഹസ്രാബ്ദങ്ങളിലധികം എങ്ങനെ കാരണമായോ, അതേപോലെ തന്നെ കിത്താബിലെ ഹിംസാത്മകമായ വരികള്‍ സമകാലീന Middle East ദുരന്തങ്ങള്‍ക്ക് വഴിവെച്ചു, താങ്കള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും.
3 mins · Like <<<>>> മനുഷ്യന് സൃഷ്ടിക്കപ്പെട്ട ദിവസം മുതല്‍ തന്നെ ദൈവിക മാര്‍ഗദര്‍ശനം പ്രസക്തമാണ്.. അവന് നിലനില്‍ക്കുന്ന കാലത്തോളം. സമകാലീനതിനു മാത്രമായി അതില്‍ നിന്ന് ഒഴിവോന്നുമില്ല.. അത് സമ്മതിക്കുന്നവരും എതിര്‍ക്കുന്നവരും ഉണ്ടാവും. അത് തന്നെയാണ് താങ്കളും ഞാനും തമ്മിലുള്ള പ്രധാന വ്യത്യാസവും. ഒരു ദൈവ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ വാക്കും പ്രവൃത്തിയും ആകേണ്ടത് ദൈവത്തിന്റെ തൃപ്തി ലക്ഷ്യമാക്കിയാണ്.. കാരണം ദൈവസന്നിതിയിലെ ക്കാണ് അവനു മടങ്ങാനുള്ളത്. ഗീതയില്‍ വേദങ്ങല്ക്കെതിരായ ഒരുപാട് പരാമര്‍ശങ്ങള്‍ ഉണ്ട്.. ഗീതയ്ക്കു തന്നെ എതിരായതും .... എന്നാണു ഞാന്‍ വായിച്ചപ്പോള്‍ എനിക്ക് മനസ്സിലായത്... പുനര്‍ജന്മവും സ്വര്‍ഗ്ഗ നരകങ്ങളും വൈരുദ്യം തന്നെയാണ്.. ചാതുര്‍വര്‍ണ്യം പൈശാചിക കൈകടതലിന്റെ ഭാഗമായാണ് സനാതന ധര്‍മം എന്ന് പറയപ്പെടുന്ന പല ചിന്താഗതികളുടെയും ഒരു അവിയല്‍ എന്നു പറയാവുന്ന മതതത്വങ്ങള്ക്കിടയില് കടന്നുവന്നത്. സനാതനധരാമത്തെ സംബന്ധിച്ചിടത്തോളം വൈരുധ്യം അതിന്റെ ഭാഗം എന്ന് വേണംപറയാന്‍... ദ്വൈതവും അദ്വൈതവും തന്നെ വൈരുധ്യമല്ലേ? വേദങ്ങളും ചാര്‍വാക ദര്ശങ്ങളും വൈരുധ്യമല്ലേ?...... എന്നാല്‍ ദൈവിക മാര്‍ഗദര്‍ശനം അത് അന്വേഷിക്കുന്നവര്‍ക്ക് വേണ്ടി എന്നും നിലനില്ക്കുന്നു... അതിനു വേണ്ടിയാണ് ഒരു വേദഗ്രന്ഥത്തില്‍ കൈകടതലുകള് ഉണ്ടായപ്പോള്‍ ദൈവം മറ്റൊന്ന് നല്‍കിയത്. ഖുര്‍ആന്‍ അവസാന വേദഗ്രന്തമാണ്. ഞാന്‍ അതിന്റെ അനുയായിയും താങ്കള്‍ അതിന്റെ നിഷേധിയും... താങ്കള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും....!
Yesterday at 10:05am · Like · 1

Dinesh Muciliath Jayadevan Wow!!! അതിസമര്‍ത്ഥമായി താങ്കള്‍ വിഷയം മാറ്റിമറിച്ചു!!
ഞാന്‍ സനാതനധര്‍മത്തെ promote ചെയ്തുകൊണ്ട് വല്ലതും പറഞ്ഞുവോ? ഇല്ലല്ലോ? മറിച്ച്അതിലെ ദുഷിപ്പിനെക്കുറിച്ചാണ് പറഞ്ഞതും.
എന്നെ സംബന്ധിച്ചിടത്തോളം എല്ലാ മതങ്ങളും ഒരുപോലെ ചെളിക്കുണ്ടുകളാണ്; താങ്കളുടേത്ഉള്പ്പെടെ. താങ്കള്‍ക്ക് താങ്കളുടെ മതം ഗംഭീരമായിരിയ്ക്കാം; സത്യത്തെ അന്വേഷിയ്ക്കാത്തയാളെ സത്യാന്വേഷി എന്ന് വിളിയ്ക്കുന്നതില്‍ എന്തര്‍ത്ഥം? കിത്താബില്‍ പറയുന്ന പല കാര്യങ്ങളും അബദ്ധങ്ങളാണ് എന്ന് മനസ്സിലാക്കാന്‍ സാമാന്യബോധം (common sense) മതി (അദൃശ്യങ്ങളായ തൂണുകളാല്‍ ആകാശത്തെ താങ്ങി നിര്‍ത്തിയിരിയ്ക്കുന്നു; നക്ഷത്രങ്ങളെ ഒട്ടിച്ചു വെച്ചിരിയ്ക്കുന്നു; പിശാചുക്കളെ എറിയാന്‍ നക്ഷതങ്ങളെ നാം ഉപയോഗിയ്ക്കുന്നു; കളിമണ്ണ് കുഴച്ച് മനുഷ്യനെ ഉണ്ടാക്കി; അബദ്ധങ്ങളുടെ നിര അങ്ങനെ പോകുന്നു.)
ദൈവീക മാര്‍ഗ്ഗദര്‍ശനം ... ബു ഹ ഹ ഹാ!!!!
Yesterday at 10:20am · Like · 4

Baiju Sadasivan /// ഒരു ദൈവ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ വാക്കും പ്രവൃത്തിയും ആകേണ്ടത് ദൈവത്തിന്റെ തൃപ്തി ലക്ഷ്യമാക്കിയാണ്..///
താങ്കളുടെ സത്യസന്ധയില്‍ ആദരവ് തോന്നുന്നു...! കുരുന്നു പൂക്കളെ കശക്കി എറിഞ്ഞവരും ഇത് തന്നെ പറയുമായിരുന്നില്ലേ ...?!
23 hrs · Like · 1

Prasanth Chithran mathangalude perile ivide theevravadam nadakkunnullu ...........
18 hrs · Like

Suresh Vikraman /// പുനര്‍ജന്മവും സ്വര്‍ഗ്ഗ നരകങ്ങളും വൈരുദ്യം തന്നെയാണ്. ///തീര്‍ച്ചയായും അല്ല..
16 hrs · Like

Suresh Vikraman /// ദ്വൈതവും അദ്വൈതവും തന്നെ വൈരുധ്യമല്ലേ? ///വേദങ്ങളില്‍ വൈരുധ്യങ്ങള്‍ ഇല്ല
16 hrs · Like

Suresh Vikraman // വേദങ്ങളും ചാര്‍വാക ദര്ശങ്ങളും വൈരുധ്യമല്ലേ?...... ///ചാര്‍വാകമതം, വേദമതത്തിന്റെ -സനാതന മതത്തിന്റെ ഭാഗം അല്ല
16 hrs · Like

Suresh Vikraman /// അതിനു വേണ്ടിയാണ് ഒരു വേദഗ്രന്ഥത്തില്‍ കൈകടതലുകള് ഉണ്ടായപ്പോള്‍ ദൈവം മറ്റൊന്ന് നല്‍കിയത്. ഖുര്‍ആന്‍ അവസാന വേദഗ്രന്തമാണ്. ഞാന്‍ അതിന്റെ അനുയായിയും താങ്കള്‍ അതിന്റെ നിഷേധിയും... താങ്കള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും....! ////...ഖുര്‍ആന്‍ മുഹമ്മദിന്റെമനസിലാണ് അവതരിച്ചതെന്നു ഖുര്‍ആന്‍ തന്നെ പ്രഖ്യാപിക്കുന്നു ..മനസ് ചാഞ്ചല്യത്തിന്റെ പ്രതിരൂപം തന്നെ , മനസ് അസ്ഥിരം ആകുന്നു , മനസ്സില്‍ നിന്ന് പുറപ്പെടുന്ന ഒന്നും സ്ഥിരം അല്ല ...
15 hrs · Like

Suresh Vikraman /// എന്നാല്‍ ദൈവിക മാര്‍ഗദര്‍ശനം അത് അന്വേഷിക്കുന്നവര്‍ക്ക് വേണ്ടി എന്നും നിലനില്ക്കുന്നു... അതിനു വേണ്ടിയാണ് ഒരു വേദഗ്രന്ഥത്തില്‍ കൈകടതലുകള് ഉണ്ടായപ്പോള്‍ ദൈവം മറ്റൊന്ന് നല്‍കിയത്. ഖുര്‍ആന്‍ അവസാന വേദഗ്രന്തമാണ്. ഞാന്‍ അതിന്റെ അനുയായിയും താങ്കള്‍ അതിന്റെ നിഷേധിയും... താങ്കള്‍ സമ്മതിച്ചാലും /// ഖുര്‍ആന്‍ മുഹമ്മദിന്റെ മനസിലാണ് അവതരിച്ചതെന്നു ഖുര്‍ആന്‍ തന്നെ പ്രഖ്യാപിക്കുന്നു ..മനസ് ചാഞ്ചല്യത്തിന്റെ പ്രതിരൂപം തന്നെ , മനസ് അസ്ഥിരം ആകുന്നു , മനസ്സില്‍ നിന്ന് പുറപ്പെടുന്ന ഒന്നും സ്ഥിരം അല്ല ...
15 hrs · Like

Suresh Vikraman ദ്വൈതം ആപേക്ഷിക-വ്യാവഹാരികമായ തത്വം മാത്രം , അദ്വൈതധര്മം , ആത്യന്തിക സത്യം ....അദ്വൈത സിദ്ധാന്തം കഥകള്‍ ഇല്ലാതെയും നിലനില്ക്കും ..ദാരോ (ഷാ ജഹാന്റെ കിരീടാവകാശിയായ മകന്) ശുഖോ യെ പോലെ ഒരാള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് ഭാഷാന്തരണം ചെയ്യുംവിധം , മഹത്വം ഉള്ള ഒന്നായിരുന്നു ഉപനിഷത്ത് വേദാന്തം ..നമുക്ക് ഔറംഗസീബ്-കള്‍ മാതൃകകള്‍ ആകാതിരിക്കട്ടെ ..
15 hrs · Like

Suresh Vikraman ദൈവത്തെ ആര്‍ക്കും കാണാന്‍ കഴിഞ്ഞില്ല എന്ന് വിശ്വസിക്കപ്പെടുന്നു .പക്ഷെ, മലക്കുകളും ആയി ദൈവം സംവടിച്ചതായി ഖുര്‍ആന്‍ തന്നെ പറയുന്നു ..ദൈവം കഥകള്‍ക്ക് അപ്പുറം ആകുന്നു, പക്ഷെ, മനുഷ്യന് കഥകള്‍ കൂടാതെ കഴിയില്ല , വേദാന്തം ഒരു കഥയും മേനയുന്നില്ല ,
15 hrs · Like

Suresh Vikraman ദൈവം മലാക്കുകളെ സൃഷ്ടിച്ചു , അതില്‍ ഒന്ന് ഇബിലീസ് ആയി ..ഒരു ശില്പി , ഹനുമാന്റെ ശില്പം ഉണ്ടാക്കുക ആയിരുന്നു , ശില്പം ഉണ്ടാക്കി ഉണ്ടാക്കി , ഒടുവില്‍ അതൊരു വാനര പ്രതിമ ആയി , ആ ശില്പി നല്ലൊരു ശില്പി അല്ല ..ആ ശില്പിയെ പോലെ ആണോ ദൈവം , അല്ല , ദൈവം എല്ലാ ദോഷങ്ങള്‍ക്കും ഉപരി ആണ് ..അതിനാല്‍ വേദാന്ത മതം , ഒരു വ്യക്തി ദൈവത്തെ പോലും സങ്കല്പിക്കുന്നില്ല (There is no personal God for a Vedantist )
15 hrs · Like

Suresh Vikraman പ്രകൃതി ദുരിതങ്ങള്‍ , യുദ്ധങ്ങള്‍, രോഗങ്ങള്‍, പട്ടിണി , മരണം എന്ന്വേണ്ട സകല കുഴപ്പങ്ങളും നിറഞ്ഞ സൃഷ്ടി , ഒരു ദൈവത്തില്‍ നിന്ന് ഉണ്ടായി എന്ന് , ചിന്തിക്കുകയും വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക തന്നെ ഏറ്റവും വല്യ ദൈവ ദൂഷണം ...കാരണം , ദൈവം എന്ന...See More
15 hrs · Like

Suresh Vikraman സുര നരാടിയും ഇല്ല നാമരൂപം (നാരായണഗുരു)..
15 hrs · Like

Jamal Moidutty Thandantharayil Dinesh Muciliath Jayadevan Wow!!! അതിസമര്‍ത്ഥമായി താങ്കള്‍ വിഷയം മാറ്റിമറിച്ചു!!
ഞാന്‍ സനാതനധര്‍മത്തെ promote ചെയ്തുകൊണ്ട് വല്ലതും പറഞ്ഞുവോ? ഇല്ലല്ലോ? മറിച്ച്അതിലെ ദുഷിപ്പിനെക്കുറിച്ചാണ് പറഞ്ഞതും.
എന്നെ സംബന്ധിച്ചിടത്തോളം എല്ലാ മതങ്ങളും ഒരുപോലെ ചെളിക്കുണ്ടുകളാണ്; താങ്കളുടേത്ഉള്പ്പെടെ. താങ്കള്‍ക്ക് താങ്കളുടെ മതം ഗംഭീരമായിരിയ്ക്കാം; സത്യത്തെ അന്വേഷിയ്ക്കാത്തയാളെ സത്യാന്വേഷി എന്ന് വിളിയ്ക്കുന്നതില്‍ എന്തര്‍ത്ഥം? കിത്താബില്‍ പറയുന്ന പല കാര്യങ്ങളും അബദ്ധങ്ങളാണ് എന്ന് മനസ്സിലാക്കാന്‍ സാമാന്യബോധം (common sense) മതി (അദൃശ്യങ്ങളായ തൂണുകളാല്‍ ആകാശത്തെ താങ്ങി നിര്‍ത്തിയിരിയ്ക്കുന്നു; നക്ഷത്രങ്ങളെ ഒട്ടിച്ചു വെച്ചിരിയ്ക്കുന്നു; പിശാചുക്കളെ എറിയാന്‍ നക്ഷതങ്ങളെ നാം ഉപയോഗിയ്ക്കുന്നു; കളിമണ്ണ് കുഴച്ച് മനുഷ്യനെ ഉണ്ടാക്കി; അബദ്ധങ്ങളുടെ നിര അങ്ങനെ പോകുന്നു.)
ദൈവീക മാര്‍ഗ്ഗദര്‍ശനം ... ബു ഹ ഹ ഹാ!!!!
22 hrs · Like · 4
<<>>
സനാതന ധര്മ്മതിന്റെ ദുഷിപ്പുകളെ കുറിച്ചാണ് താങ്കൾ പറഞ്ഞതെങ്കിൽ അതെ പോലെ ദുഷിപ്പുകൾ ഇല്ലാതെ ദൈവം അന്ത്യനാൾ വരേക്കുള്ള മനുഷ്യര്‍ക്കായി അവതരിപ്പിച്ച അന്തിമ വേദവും അന്ത്യപ്രവച്ചകന്റെ അധ്യപനങ്ങളും മനുഷ്യര്‍ക്ക് എന്നും അവലംബിക്കാവുന്ന പ്രമാണങ്ങൾ ആയി വള്ളി പുള്ളി വ്യത്യാസം ഇല്ലാതെ നില നില്ക്കുന്നു എന്നാണു ഞാൻ ഉദ്ദേശിച്ചത്...!
വ്യത്യാസം മറ്റുള്ളതെല്ലാം (അവയിൽ പലതും വിവിധ ദേശങ്ങളില വിവിധ കാലങ്ങളിലായി വിവിധ ദൈവ ദൂതന്മാരിലൂടെ ദൈവം അവതരിപ്പിച്ചതായിരിക്കാം.) പണ്ഡിതന്മാരും പാമരന്മാരും യഥേഷ്ടം അവരുടെ ഇഷ്ടാനിഷ്ടങ്ങൾ കടത്തിക്കൂട്ടിവികലമാക്കി എന്നതും ഖുർആനും പ്രവച്ചകധ്യപനങ്ങളും അത്തരം ശ്രമങ്ങളെ അതി ജീവിച്ചു നിലനില്ക്കുന്നു എന്നതുമാണ്...!
താങ്കളെ പ്പോലെ കിണറ്റിലെ തവളകൾക്ക് ഇതിനപ്പുറം മറ്റൊന്നും ഇല്ല എന്നോ മറ്റുള്ളതൊക്കെ ചെളിക്കുണ്ടുകൾ ആണെന്നോ തോന്നുന്നത് അവയെ കുറിച്ച് ശരിയായ അറിവില്ലാത്തതിനാൽ മാത്രമാണ്..! ചെളി നിറഞ്ഞ മനസ്സുകൽക്കുടമകൾ എഴുതി വെച്ചത് തൊണ്ട തൊടാതെ വിഴുങ്ങിയത് കൊണ്ട് സംഭവിച്ചതാകാം ..
[13:2]
നിങ്ങള്‍ കാണുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ ഉയര്‍ത്തിനിര്‍ത്തിയവന്‍ അല്ലാഹുവാണ്. പിന്നെ അവന് സിംഹാസനസ്ഥനായി. അവന് സൂര്യ ചന്ദ്രന്മാരെ അധീനപ്പെടുത്തിയിരിക്കുന്നു. എല്ലാം നിശ്ചിത കാലപരിധിയില്‍ ചരിച്ചുകൊണ്ടിരിക്കുകയാണ്. അവന് കാര്യങ്ങളെല്ലാം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. ഈ തെളിവുകളെല്ലാം വിവരിച്ചുതരികയും ചെയ്യുന്നു. നിങ്ങളുടെ നാഥനുമായി സന്ധിക്കുന്നതിനെ സംബന്ധിച്ച് നിങ്ങള്‍ ദൃഢബോധ്യമുള്ളവരാകാന്‍.
ഇവിടെ ഖുർആൻ വചനത്തിൽ തൂണുകൾ ഒന്നും കൂടാതെ എന്നാണു എഴുതിയിരിക്കുന്നത്. അത് വിമര്ഷിക്കാൻ ഒന്നും കിട്ടാത്തതിനാൽ അദൃശ്യങ്ങലായ തൂണുകളാൽ എന്നാക്കി ..!
1 hr · Like

Jamal Moidutty Thandantharayil [67:5]
ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുകളെ എറിഞ്ഞോടിക്കാനുള്ളവയുമാക്കിയിരിക്കുന്നു. അവര്‍ക്കു നാം ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
ഇവിടെ ഒന്നനാകാശത്ത് ഉള്ള നക്ഷത്രങ്ങളെയും അതുപോലെ തിളങ്ങുന്ന മറ്റു വസ്തുക്കളെയും ആണ് ഉദ്ദേശിച്ചിരിക്കുന്നത്. അവയെ പിശാചുക്കളെ എറിഞ്ഞു ഓടിക്കാനും ഉപയോഗിക്കുന്നു എന്ന് പറഞ്ഞതിൽ എന്താണ് അസാംഗത്യം / വൈരുധ്യം?
ജലത്തിൽ നിന്നും കളിമണ്ണിൽ നിന്നുമാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നത് വാസ്തവമാണ്. ഈ മണ്ണിലുള്ള ഘടകങ്ങളും ജലവും മാത്രമാണ് നമ്മുടെ മനുഷ്യശരീരം എന്നത് ശാസ്ത്ര ബോധമുള്ള ആരും സമ്മതിക്കും. അല്പന്മാർ ഒഴികെ..'!
മനുഷ്യന് പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ? (1) കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. (2) തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന് നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു. (3) തീര്‍ച്ചയായും സത്യനിഷേധികള്‍ക്ക് നാം ചങ്ങലകളും വിലങ്ങുകളും കത്തിജ്വലിക്കുന്ന നരകാഗ്നിയും ഒരുക്കി വെച്ചിരിക്കുന്നു. (4) തീര്‍ച്ചയായും പുണ്യവാന്മാര് (സ്വര്‍ഗത്തില്‍) ഒരു പാനപാത്രത്തില്‍ നിന്ന് കുടിക്കുന്നതാണ്. അതിന്റെ ചേരുവ കര്‍പ്പൂരമായിരിക്കും. (5)
താങ്കൾ കളിയാക്കിയ വചനങ്ങള ഒരു പക്ഷെ താഴെ പറയുന്നതായിരിക്കും. യുക്തി ഉണ്ടെങ്കിൽ ഒന്ന് മനസ്സിരുത്തി വായിക്കുക..
തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. (12) പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. (13) പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. (14) പിന്നീട് തീര്‍ച്ചയായും നിങ്ങള്‍ അതിനു ശേഷം മരിക്കുന്നവരാകുന്നു. (15) പിന്നീട് ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നതാണ്. (16)
ഇതൊക്കെ അബദ്ധങ്ങളുടെ നിര എന്ന് കരുതി പാവം പിശാചിന്റെ വലയിൽ വീണിരിക്കുന്നു.... പിശാചു പൊട്ടിച്ചിരിക്കുന്നു(ദൈവീക മാര്‍ഗ്ഗദര്‍ശനം ... ബു ഹ ഹ ഹാ!!!!)
1 hr · Like

Jamal Moidutty Thandantharayil Baiju Sadasivan /// ഒരു ദൈവ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ വാക്കും പ്രവൃത്തിയും ആകേണ്ടത് ദൈവത്തിന്റെ തൃപ്തി ലക്ഷ്യമാക്കിയാണ്..///
താങ്കളുടെ സത്യസന്ധയില്‍ ആദരവ് തോന്നുന്നു...! കുരുന്നു പൂക്കളെ കശക്കി എറിഞ്ഞവരും ഇത് തന്നെ പറയുമായിരുന്നില്ലേ ...?!
21 hrs · Like · 1
<<>>
സത്യം ദൈവത്തിനറിയാം. ഒരു നിരപരാധിയെ കൊന്നവൻ മനുഷ്യരാശിയെ മുഴുവൻ കൊന്നവനെ പോലെയാണ് എന്നതാണ് ഖുർആനിന്റെ വീക്ഷണം. ദൈവത്തിന്റെ തൃപ്തി ലക്ഷ്യം വെക്കുന്ന ഒരു വിശ്വാസിക്ക് കുട്ടികളെ പോയിട്ട് ഒരു നിരപരാധിയും കൊല്ലാൻ സാധിക്കില്ല. എല്ലാം ഇപ്പോൾ മാധ്യമങ്ങളും അതിനെ വിലക്കെടുത്ത സാമ്രാജ്യത്വവും കൂടി ആണ് തീരുമാനിക്കുന്നത് എന്ന ശരിയോ തെറ്റോ ആയ ഒരു ധാരണ എനിക്കുണ്ട്. താലിബാനെയൊക്കെ അമേരിക്കാൻ പട്ടാളം നശിപ്പിച്ചു എന്നും ഇപ്പോൾ അമേരിക്ക നിശ്ചയിച്ച അവരുടെ പണം പറ്റുന്ന താലിബാനും ഐസിസുമൊക്കെ ആണ് മീഡിയയിൽ വരുന്നത് എന്നും അത് ഇസ്ലാമിന്റെ പ്രചരണം തടയാൻ വേണ്ടി ആണ് എന്നുമൊക്കെ ആണ് ഞാൻ മനസ്സിലാക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ശരിയായ മതബോധവും ഗൈഡന്‍സും കിട്ടാത്ത രോഷാകുലരായ ചെറുപ്പക്കാരെ പണവും തെറ്റായ മാർഗദർശനവും നല്കി കുഴപ്പങ്ങളിലേക്ക് തള്ളിവിട്ടു ആടിനെ പട്ടിയാക്കി കൊള്ളുന്ന ജൂത തന്ത്രം പലയിടത്തും വിജയിക്കുന്നു.. മീഡിയയിൽ വരുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്ന അല്പന്മാർ അതേറ്റു പിടിക്കുന്നു...
1 hr · Like

Jamal Moidutty Thandantharayil Suresh Vikraman /// പുനര്‍ജന്മവും സ്വര്‍ഗ്ഗ നരകങ്ങളും വൈരുദ്യം തന്നെയാണ്. ///തീര്‍ച്ചയായും അല്ല..
14 hrs · Like
Suresh Vikraman /// ദ്വൈതവും അദ്വൈതവും തന്നെ വൈരുധ്യമല്ലേ? ///വേദങ്ങളില്‍ വൈരുധ്യങ്ങള്‍ ഇല്ല
14 hrs · Like
Suresh Vikraman // വേദങ്ങളും ചാര്‍വാക ദര്ശങ്ങളും വൈരുധ്യമല്ലേ?...... ///ചാര്‍വാകമതം, വേദമതത്തിന്റെ -സനാതന മതത്തിന്റെ ഭാഗം അല്ല
14 hrs · ലൈക്
<<>>
ഈ ജന്മത്തിൽ തെറ്റ് ചെയ്യുന്നവാൻ അടുത്ത ജന്മത്തിൽ പന്നിയ്ടെയും പട്ടിയുടെയും ചന്ടാലന്റെയും യോനിയിൽ ജനിക്കുന്നു എന്നും പുണ്യം ചെയ്യുന്നവാൻ അടുത്ത ജന്മത്തിൽ ബ്രാഹ്മണ യോനിയിൽ ജനിക്കുന്നു എന്നുമുള്ള വിശ്വാസവും
ഇഹലോക ജീവിതത്തിലെ നന്മ തിന്മകൾ അനുസരിച്ച് പരലോകത്ത് സ്വർഗനരകങ്ങൾ ലഭിക്കുന്നു എന്നാ വിശ്വാസവും വിരുദ്ധമല്ല എന്ന് വിശ്വസിക്കാനും പറയാനും പടിപ്പിക്കപ്പെട്ടവർ അത് പറഞ്ഞു കൊണ്ടേ ഇരിക്കും.
ദ്വൈതം എന്നാൽ രണ്ട്. അഥവാ സ്രഷ്ടാവ് വേറെ സൃഷ്ടി വേറെ... അദ്വൈതം എന്നാൽ രണ്ടില്ല. ഒന്നേ ഉള്ളൂ.. സ്രഷ്ടാവും സൃഷ്ടിയും ഒന്ന് തന്നെ. ഞാനും നീയും കല്ലും മഴയും കാടും മൃഗങ്ങളും പാലും തേനും മലവും ചലവും എല്ലാം ഒന്ന് തന്നെ . അഥവാ ദൈവം തന്നെ.. ഇതിലും വൈരുധ്യം ഇല്ലത്രെ..! ഹ ഹ
ഭാരതത്തിൽ വന്ന എല്ലാ ചിന്തധാരകളെയും സ്വാഗതം ചെയ്ത് സ്വാംശീകരിച്ചതാന് സനാതന മതം എങ്കിൽ ഓരോരുത്തര്‍ക്കും തോന്നിയ പോലെ ജീവിക്കാനുള്ള തോന്നിവാസമതം ആയി അത് അധപതിച്ചിട്ടുണ്ട്..
അല്ലെങ്കിൽ എന്താണ് മതം എന്നും എന്താണ് മതമാല്ലത്തത് എന്നും എന്താണ് മതപ്രമാനങ്ങൾ എന്നും എന്താണ് അതിന്റെ ലക്ഷ്യം എന്നും എന്താണ് വിലക്കുന്നത് എന്നും എന്താണ് അനുവദിക്കുന്നത് എന്നും എന്താണ് പപപുന്യങ്ങൾ എന്നും ആരാണ് സ്രഷ്ടാവ് എന്നും ആരാണ് സൃഷ്ടി എന്നുമെല്ലാം നിര്‍വചിക്കണം.
1 hr · Like

Jamal Moidutty Thandantharayil Suresh Vikraman /// അതിനു വേണ്ടിയാണ് ഒരു വേദഗ്രന്ഥത്തില്‍ കൈകടതലുകള് ഉണ്ടായപ്പോള്‍ ദൈവം മറ്റൊന്ന് നല്‍കിയത്. ഖുര്‍ആന്‍ അവസാന വേദഗ്രന്തമാണ്. ഞാന്‍ അതിന്റെ അനുയായിയും താങ്കള്‍ അതിന്റെ നിഷേധിയും... താങ്കള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും....! ////...ഖുര്‍ആന്‍ മുഹമ്മദിന്റെമനസിലാണ് അവതരിച്ചതെന്നു ഖുര്‍ആന്‍ തന്നെ പ്രഖ്യാപിക്കുന്നു ..മനസ് ചാഞ്ചല്യത്തിന്റെ പ്രതിരൂപം തന്നെ , മനസ് അസ്ഥിരം ആകുന്നു , മനസ്സില്‍ നിന്ന് പുറപ്പെടുന്ന ഒന്നും സ്ഥിരം അല്ല ...
14 hrs · Like <<>> പ്രവാചകന്മാരെ തിരഞ്ഞെടുക്കുന്നതും അവര്ക് മാനുഷികമായ പിഴവുകൾ തിരുത്തി കൊടുക്കുന്നതും ദൈവമാണ്. ഖുറാനിൽ പിഴവ് വരാതെ അത് സംരക്ഷിച്ചു അത് മാനവരാശിക്ക് എത്തിച്ചു കൊടുക്കേണ്ടത് ദൈവത്തിന്റെ ബാധ്യതയാണ്. അത് ഖുർആൻ പല വചനങ്ങളിലും പ്രഖ്യാപിക്കുന്നുണ്ട്...!
ഖുർആൻ 68: 1-7 നൂന്- പേനയും അവര്‍ എഴുതുന്നതും തന്നെയാണ സത്യം. (1) നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം കൊണ്ട് നീ ഒരു ഭ്രാന്തനല്ല. (2) തീര്‍ച്ചയായും നിനക്ക് മുറിഞ്ഞ് പോകാത്ത പ്രതിഫലമുണ്ട്. (3) തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു. (4) ആകയാല്‍ വഴിയെ നീ കണ്ടറിയും; അവരും കണ്ടറിയും; (5) നിങ്ങളില്‍ ആരാണ് കുഴപ്പത്തിലകപ്പെട്ടവനെന്ന് (6) തീര്‍ച്ചയായും നിന്റെ രക്ഷിതാവ് അവന്റെ മാര്‍ഗം വിട്ടു പിഴച്ചുപോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. സന്മാര്ഗം പ്രാപിച്ചവരെപ്പറ്റിയും അവന് നല്ലവണ്ണം അറിയുന്നവനാകുന്നു. (7)
1 hr · Like

Jamal Moidutty Thandantharayil Suresh Vikraman /// എന്നാല്‍ ദൈവിക മാര്‍ഗദര്‍ശനം അത് അന്വേഷിക്കുന്നവര്‍ക്ക് വേണ്ടി എന്നും നിലനില്ക്കുന്നു... അതിനു വേണ്ടിയാണ് ഒരു വേദഗ്രന്ഥത്തില്‍ കൈകടതലുകള് ഉണ്ടായപ്പോള്‍ ദൈവം മറ്റൊന്ന് നല്‍കിയത്. ഖുര്‍ആന്‍ അവസാന വേദഗ്രന്തമാണ്. ഞാന്‍ അതിന്റെ അനുയായിയും താങ്കള്‍ അതിന്റെ നിഷേധിയും... താങ്കള്‍ സമ്മതിച്ചാലും /// ഖുര്‍ആന്‍ മുഹമ്മദിന്റെ മനസിലാണ് അവതരിച്ചതെന്നു ഖുര്‍ആന്‍ തന്നെ പ്രഖ്യാപിക്കുന്നു ..മനസ് ചാഞ്ചല്യത്തിന്റെ പ്രതിരൂപം തന്നെ , മനസ് അസ്ഥിരം ആകുന്നു , മനസ്സില്‍ നിന്ന് പുറപ്പെടുന്ന ഒന്നും സ്ഥിരം അല്ല ...
14 hrs · ലൈക്
<<>>
ഖുർആൻ 80 : 11-16 >> നിസ്സംശയം ഇത് (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച. (11) അതിനാല്‍ ആര് ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ. (12) ആദരണീയമായ ചില ഏടുകളിലാണത്. (13) ഔന്നത്യം നല്കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍) (14) ചില സന്ദേശവാഹകരുടെ കൈകളിലാണത്. (15) മാന്യന്മാരും പുണ്യവാന്മാരും ആയിട്ടുള്ളവരുടെ. (16)
1 hr · Like

Jamal Moidutty Thandantharayil Suresh Vikraman ദ്വൈതം ആപേക്ഷിക-വ്യാവഹാരികമായ തത്വം മാത്രം , അദ്വൈതധര്മം , ആത്യന്തിക സത്യം ....അദ്വൈത സിദ്ധാന്തം കഥകള്‍ ഇല്ലാതെയും നിലനില്ക്കും ..ദാരോ (ഷാ ജഹാന്റെ കിരീടാവകാശിയായ മകന്) ശുഖോ യെ പോലെ ഒരാള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് ഭാഷാന്തരണം ചെയ്യുംവിധം , മഹത്വം ഉള്ള ഒന്നായിരുന്നു ഉപനിഷത്ത് വേദാന്തം ..നമുക്ക് ഔറംഗസീബ്-കള്‍ മാതൃകകള്‍ ആകാതിരിക്കട്ടെ ..
14 hrs · ലൈക്
<<>>
മുൻവിധികൾ നീക്കി വെച്ച് നന്മ ചെയ്യുന്നതും പറയുന്നതും മുഖം നോക്കാതെ അംഗീകരിക്കുന്ന ഒരു മനസ്സ് നമുക്കുണ്ടാകണം..
ഔറംഗസീബ് അല്ല മുസ്ലിംകളുടെ മാതൃക.. ദൈവ ദൂതന ആണ്..
എന്നാൽ വലിയൊരു സാമ്രാജ്യത്തിന്റെ ഭരണാധികാരി ആയിട്ടും ജനങ്ങളുടെ സമ്പത്തിൽ നിന്നൊന്നും എടുക്കാതെ സ്വന്തമായി ഖുർആൻ എഴുതിയും ചെരുപ്പ് തുന്നിയും കിട്ടുന്ന അധ്വാനഫലം കൊണ്ട് മാത്രം ഭക്ഷണം കഴിച്ചിരുന്ന, തന്റെ ചിലവുകൾ നടത്തിയിരുന്ന ഔരംഗസീബിനെ കുറിച്ച് എത്രപേര്‍ക്ക് അറിയാം..
മതവിദ്വേഷം കൊണ്ട് ചരിത്രം മുഴുവൻ വ്യാജമാക്കി ഹിന്ദുത്വ വ്യാജ കഥകൾ നിർമ്മിച്ച് തിരുത്തിയെഴുതി കളവിലൂടെയും വഞ്ചനയിലൂദെയും അധികാരം നേടി ബലപ്രയോഗത്തിലൂടെ മതം മാറ്റാൻ ശ്രമിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.. എങ്കിലും നശ്വരമായ ഈ ജീവിതത്തിനു ശേഷം ദൈവ സന്നിതിയിൽ തന്റെ ഓരോ വാക്കിനും പ്രവര്‍ത്തിക്കും കണക്കു ബോധിപ്പിക്കേണ്ടി വരുമെന്ന ഉത്തമ ബോധ്യമുള്ളതിനാൽ ആളെ നോക്കണ്ട തെളിവ് നോക്കുക എന്ന മഹദ് വചനത്തിനു പ്രസക്തി നഷ്ടപ്പെടുന്നില്ല ..
1 hr · Like

Jamal Moidutty Thandantharayil Suresh Vikraman ദൈവത്തെ ആര്‍ക്കും കാണാന്‍ കഴിഞ്ഞില്ല എന്ന് വിശ്വസിക്കപ്പെടുന്നു .പക്ഷെ, മലക്കുകളും ആയി ദൈവം സംവടിച്ചതായി ഖുര്‍ആന്‍ തന്നെ പറയുന്നു ..ദൈവം കഥകള്‍ക്ക് അപ്പുറം ആകുന്നു, പക്ഷെ, മനുഷ്യന് കഥകള്‍ കൂടാതെ കഴിയില്ല , വേദാന്തം ഒരു കഥയും മേനയുന്നില്ല ,
14 hrs · ലൈക്
<<>>
(102) കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവന് കണ്ടെത്തുകയും ചെയ്യും. അവന് സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു. (103)
സംവദിക്കാൻ കാണണം എന്നില്ലല്ലോ.. നാം തമ്മിൽ കണ്ടിട്ടാണോ സംവദിക്കുന്നത്? മലക്കുകലുമായി സംഭാഷണം നടത്തി എന്ന് മാത്രമാണ് അല്ലാഹു ഖുർആനിൽ പറഞ്ഞത്... മൂസാ നബിയുമായി അല്ലാഹു സംവദിചതായി ഖുർആൻ തന്നെ പറയുന്നുണ്ട്...
ഖുർആൻ 7:143 >>നമ്മുടെ നിശ്ചിത സമയത്തിന് മൂസാ വരികയും, അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തപ്പോള്‍ മൂസാ പറഞ്ഞു: എന്റെ രക്ഷിതാവേ, (നിന്നെ) എനിക്കൊന്നു കാണിച്ചുതരൂ. ഞാന്‍ നിന്നെയൊന്ന് നോക്കിക്കാണട്ടെ. അവന് (അല്ലാഹു) പറഞ്ഞു: നീ എന്നെ കാണുകയില്ല തന്നെ. എന്നാല്‍ നീ ആ മലയിലേക്ക് നോക്കൂ. അത് അതിന്റെ സ്ഥാനത്ത് ഉറച്ചുനിന്നാല്‍ വഴിയെ നിനക്കെന്നെ കാണാം. അങ്ങനെ അദ്ദേഹത്തിന്റെ രക്ഷിതാവ് പര്വ്വതത്തിന് വെളിപ്പെട്ടപ്പോള്‍ അതിനെ അവന് പൊടിയാക്കി. മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു. എന്നിട്ട് അദ്ദേഹത്തിന് ബോധം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്! ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. ഞാന്‍ വിശ്വാസികളില്‍ ഒന്നാമനാകുന്നു. (143)
35 mins · Like

Jamal Moidutty Thandantharayil Suresh Vikraman ദൈവം മലാക്കുകളെ സൃഷ്ടിച്ചു , അതില്‍ ഒന്ന് ഇബിലീസ് ആയി ..ഒരു ശില്പി , ഹനുമാന്റെ ശില്പം ഉണ്ടാക്കുക ആയിരുന്നു , ശില്പം ഉണ്ടാക്കി ഉണ്ടാക്കി , ഒടുവില്‍ അതൊരു വാനര പ്രതിമ ആയി , ആ ശില്പി നല്ലൊരു ശില്പി അല്ല ..ആ ശില്പിയെ പോലെ ആണോ ദൈവം , അല്ല , ദൈവം എല്ലാ ദോഷങ്ങള്‍ക്കും ഉപരി ആണ് ..അതിനാല്‍ വേദാന്ത മതം , ഒരു വ്യക്തി ദൈവത്തെ പോലും സങ്കല്പിക്കുന്നില്ല (There is no personal God for a Vedantist )
14 hrs · ലൈക്
<<>>
ആരാണ് ഈ മണ്ടത്തരം താങ്കളെ പഠിപ്പിച്ചത്...?
ഖുർആൻ 18: 50 >> നാം മലക്കുകളോട് നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) അവര്‍ പ്രണാമം ചെയ്തു. ഇബ്ലീസ് ഒഴികെ. അവന് ജിന്നുകളില്‍ പെട്ടവനായിരുന്നു. അങ്ങനെ തന്റെ രക്ഷിതാവിന്റെ കല്പന അവന് ധിക്കരിച്ചു. എന്നിരിക്കെ നിങ്ങള്‍ എന്നെ വിട്ട് അവനെയും അവന്റെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ? അവര്‍ നിങ്ങളുടെ ശത്രുക്കളത്രെ. അക്രമികള്‍ക്ക് (അല്ലാഹുവിന്) പകരം കിട്ടിയത് വളരെ ചീത്ത തന്നെ.
നിങ്ങൾ ആദാമിന് പ്രണാമം ചെയ്യുക എന്നതായിരുന്നു അല്ലാഹുവിന്റെ കല്പന. മുന്നിലുള്ള മലക്കുകളുടെ സമൂഹം മുഴുവൻ അത് ചെയ്ത്. കൂട്ടത്തിൽ ജിന്നിൽ പെട്ട ഇബ്ലീസും ഉണ്ടായിരുന്നു. അവൻ അഹങ്കാരം കൊണ്ട് സുജൂദ് ചെയ്തില്ല. അവനോടു കല്പന നിഷേധിച്ചതിനു കാരണം ചോദിച്ചപ്പോൾ അവൻ പറഞ്ഞു. ഞാൻ തീയിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവാൻ ആണ്. കളിമണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ട മനുഷ്യന് ഞാൻ സുജൂദു ചെയ്യില്ല എന്ന്. ഇതിൽ താങ്കളുടെ ഭാവന കൂടി കൂട്ടിയപ്പോൾ മേലെ പറഞ്ഞ പോലെ വികൃതമായി. മുന്‍ കാല വേദഗ്രന്തങ്ങൾ എല്ലാം വികൃതമായ പോലെ..
26 mins · Like

Jamal Moidutty Thandantharayil Suresh Vikraman പ്രകൃതി ദുരിതങ്ങള്‍ , യുദ്ധങ്ങള്‍, രോഗങ്ങള്‍, പട്ടിണി , മരണം എന്ന്വേണ്ട സകല കുഴപ്പങ്ങളും നിറഞ്ഞ സൃഷ്ടി , ഒരു ദൈവത്തില്‍ നിന്ന് ഉണ്ടായി എന്ന് , ചിന്തിക്കുകയും വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക തന്നെ ഏറ്റവും വല്യ ദൈവ ദൂഷണം ...കാരണം , ദൈവം എന്ന് ഏതിനെ എങ്കിലും വിളിക്കണം എങ്കില്‍ , ആ സത്യം , കുറ്റം അറ്റ ഒന്നാകണം ..ദൈവം എല്ലാ കുറ്റവും കുറവുകള്‍ക്കും അപ്പുറമുള്ള സത്യം ആകുന്നു .അതിനാല്‍ വേദാന്തത്തിലെ " ദൈവം " സ്രിഷ്ടിക്കുന്നുമില്ല , സംഹരിക്കുന്നുമില്ല
14 hrs · ലൈക്
<<>>
വിവിധ മനുഷ്യര്‍ക്ക് വിവിധ സങ്കൽപ്പങ്ങൾ ഉണ്ടാകും.. അതുപോലെ വേണം ദൈവം എന്ന് ശഠിക്കുന്നത് ലളിതമായി പറഞ്ഞാൽ അല്പത്വം ആണ്..
ദൈവം എന്താണെന്നു മനുഷ്യൻ അല്ല നിര്‍വചിക്കേണ്ടത്. തന്റെ സ്രഷ്ടാവ് ഇങ്ങിനെ ആയിരിക്കണം എന്ന് നിസ്സാരനായ മനുഷ്യൻ പറയുന്നതിനെ കുറിച്ച് എന്ത് പറയാൻ.
ഈ ലോകത്ത് എല്ലാവരും തുല്യരും ആര്‍ക്കും തിന്മ ചെയ്യാൻ പറ്റാതെ വെറും നന്മ മാത്രം ചെയ്യാൻ പറ്റുന്ന അവസ്ഥ. യന്ത്രങ്ങളെ പോലെ. ഒരാള്‍ക്ക് മറ്റൊരല്കെതിരിൽ ചിന്തിക്കാൻ പോലും സാധിക്കില്ല. എല്ലാം നന്നായി പ്രോഗ്രാം ചെയ്ത് വെച്ചത്. രോഗമോ അപകടങ്ങളോ മരണമോ ഇല്ല. വിശപ്പും ദാഹവും ഇല്ല . ഭക്ഷണം ഒരു രസത്തിനു സമയത്തിന് ആകാശത്ത് നിന്ന് ഇറങ്ങി വരുന്നു. എല്ലാവരും സുന്ദരന്മാരും സുന്ദരികളും. എന്നിട്ട് ഒരു ദിവസം എല്ലാവരെയും മരിപ്പിച്ചു എല്ലാവര്ക്കും പുനർജ്ജന്മം കൊടുത്തു എല്ലാവരെയും സ്വര്ഗതിലാക്കുന്നു. ഞങ്ങൾ ആദ്യമാണോ സ്വർഗതിലുണ്ടായിരുന്നത് അതോ ഇപ്പോഴാണോ എന്ന് തോന്നിപ്പിക്കുമാര് യാതൊരു കുറവും ഇല്ലാത്ത സൃഷ്ടിപ്പ്. ഇങ്ങിനെ ഒന്ന് ചെയ്താൽ മതി എന്ന് ദൈവത്തിനു അങ്ങോട്ട് പഠിപ്പിച്ചു കൊടുക്കണോ?
6:148-149 ആ ബഹുദൈവ വാദികള്‍ പറയും: "അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പൂര്‍വപിതാക്കളോ ബഹുദൈവവിശ്വാസികളാകുമായിരുന്നില്ല. ഞങ്ങള്‍ ഒന്നും നിഷിദ്ധമാക്കുമായിരുന്നുമില്ല.” അപ്രകാരം തന്നെ അവര്‍ക്ക് മുമ്പുള്ളവരും നമ്മുടെ ശിക്ഷ അനുഭവിക്കുവോളം സത്യത്തെ തള്ളിപ്പറഞ്ഞു. പറയുക: "നിങ്ങളുടെ വശം ഞങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരാവുന്ന വല്ല വിവരവുമുണ്ടോ? ഊഹത്തെ മാത്രമാണ് നിങ്ങള്‍ പിന്‍പറ്റുന്നത്. നിങ്ങള്‍ കേവലം അനുമാനങ്ങളാവിഷ്കരിക്കുകയാണ്.” (148) പറയുക: തികവുറ്റ തെളിവുള്ളത് അല്ലാഹുവിനാണ്. അവനിച്ഛിച്ചിരുന്നെങ്കില്‍ നിങ്ങളെയെല്ലാം അവന് നേര്‍വഴിയിലാക്കുമായിരുന്നു. (149)
11 mins · Like

Jamal Moidutty Thandantharayil അല്ലാഹു അവൻ പറഞ്ഞത് മാത്രം ചെയ്യുന്ന ഒരു വിഭാഗത്തെ സൃഷ്ടിച്ചിട്ടുണ്ട്.. അതാണ് മലക്കുകൾ.
21:16-24>> ഈ ആകാശവും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കുട്ടിക്കളിയായി ഉണ്ടാക്കിയതല്ല. (16) നാം ഒരു വിനോദമുണ്ടാക്കാനുദ്ദേശിച്ചിരുന്നെങ്കില്‍ നാം സ്വയം തന്നെ അതു ചെയ്യുമായിരുന്നു. എന്നാല്‍ നാമങ്ങനെ ചെയ്തിട്ടില്ല. (17) നാം സത്യംകൊണ്ട് അസത്യത്തെ ഇടിക്കുന്നു. അങ്ങനെ അത് അസത്യത്തെ ഉടയ്ക്കുന്നു. അതോടെ അസത്യം അപ്രത്യക്ഷമാകുന്നു. നിങ്ങള്‍ സങ്കല്പിച്ചു പറയുന്നതു കാരണം നിങ്ങള്‍ക്കു നാശം. (18) ആകാശഭൂമികളിലുള്ള സകലതും അല്ലാഹുവിന്റേതാണ്. അവന്റെ അടുത്തുള്ളവര്‍ അവന്ന് വഴിപ്പെടുന്നതിലൊട്ടും അഹങ്കരിക്കുന്നില്ല. അവര്‍ ക്ഷീണിക്കുന്നുമില്ല. (19) ഇടവേളകളില്ലാതെ രാവും പകലും അവനെ അവര്‍ വാഴ്ത്തിക്കൊണ്ടേയിരിക്കുന്നു. (20) ഈ ഭൂമിയില്‍ അവര്‍ സങ്കല്പിച്ചുവെച്ച ദൈവങ്ങള്‍ക്ക് മരിച്ചവരെ ജീവിപ്പിക്കാനാവുമോ? (21) ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അവ രണ്ടും താറുമാറാകുമായിരുന്നു. ഇക്കൂട്ടര്‍ പറഞ്ഞുപരത്തുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനാണ് അല്ലാഹു. സിംഹാസനത്തിന്ന് അധിപനാണവന്‍. (22) അവന് പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ആരും ചോദ്യംചെയ്യുകയില്ല. എന്നാല്‍ ഉറപ്പായും അവര്‍ ചോദ്യം ചെയ്യപ്പെടും. (23) അതല്ല, അവര്‍ അവനെക്കൂടാതെ മറ്റു ദൈവങ്ങളെ സ്വീകരിച്ചിരിക്കയാണോ? പറയുക: "നിങ്ങള്‍ക്കുള്ള തെളിവ് കൊണ്ടുവരൂ. എന്റെ കൂടെയുള്ളവര്‍ക്കുള്ള ഉദ്ബോധനമാണിത്. എന്റെ മുമ്പുള്ളവര്‍ക്കുള്ള ഉദ്ബോധനവും ഇതു തന്നെയായിരുന്നു.” എന്നാല്‍ അവരിലേറെ പേരും സത്യമറിയുന്നില്ല. അതിനാലവര്‍ പിന്തിരിഞ്ഞുകളയുകയാണ്. (24)
10 mins · Like

Jamal Moidutty Thandantharayil എന്നാൽ മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത് അവരെ പരീക്ഷിക്കാനാണ്..
67:1-2 >> ആധിപത്യം ആരുടെ കരങ്ങളിലാണോ അവന് മഹത്വത്തിന്നുടമയത്രെ. അവന് എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്. (1) മരണവും ജീവിതവും സൃഷ്ടിച്ചവന്. കര്‍മ നിര്‍വഹണത്തില്‍ നിങ്ങളിലേറ്റം മികച്ചവരാരെന്ന് പരീക്ഷിക്കാനാണത്. അവന് അജയ്യനാണ്. ഏറെ മാപ്പേകുന്നവനും. (2)
Yesterday at 11:05am · Like

Rahul Raj NJANGAL INIYUM INIYUM PARAYUM "" SAMADHANATHINTAY BRANTH PIDICHA MATHAMANU ISLAM "" ennu . INNIYUM INIYUM PARAYUM
3 hrs · Like

Jamal Moidutty Thandantharayil Rahul Raj NJANGAL INIYUM INIYUM PARAYUM "" SAMADHANATHINTAY BRANTH PIDICHA MATHAMANU ISLAM "" ennu . INNIYUM INIYUM PARAYUM
Just now · Like
<<>>
സാരമില്ല.. ഞങ്ങൾ സഹിച്ചോളാം.. താങ്കള്‍ക്ക് ദൈവം മനസ്സമാധാനം തരട്ടെ...!
3 hrs · Like

Rahul Raj KOLLUMBOLUM AVARAY MANASSU KONDU SUPPORT CHEYYUMBOLUM KITTUNNA MANASSAMADHANAM ENTHAYAKUM ENIKKU KITTILLA, ATHU THEERCHA
3 hrs · Like

Jamal Moidutty Thandantharayil Rahul Raj KOLLUMBOLUM AVARAY MANASSU KONDU SUPPORT CHEYYUMBOLUM KITTUNNA MANASSAMADHANAM ENTHAYAKUM ENIKKU KITTILLA, ATHU THEERCHA
3 mins · Like
<<>>
താങ്കൾ വലിയ സന്തോഷ/ തമാശ ഐക്കണ്‍ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ടല്ലോ... അത് കൊണ്ട് തന്നെ വിഷയം താങ്കൾ എങ്ങിനെ ആണ് ചര്‍ച്ചക്കെടുത്തത് എന്ന് മനസ്സിലാകുന്നുണ്ട്.. ഞാൻ ഒരിക്കലും കൊലപാതകാതെ ന്യായീകരിച്ചിട്ടില്ല. എന്റെ മേലെ എഴുതിയ കമെന്റുകൾ വായിച്ചാൽ അത് മനസ്സിലാകും. ഒരു നിരപരാധിയെ കൊന്നവനെ മനുഷ്യ കുലത്തെ കൊന്നവനെ പോലെ ആണ് ഖുർആൻ വരച്ചു കാണിക്കുന്നത്..
[5:32]
അക്കാരണത്താല്‍ ഇസ്രയേല്‍ സന്തതികളോടു നാം കല്പിച്ചു: "ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന് മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന് രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന് രക്ഷിച്ചവനെപ്പോലെയും.” നമ്മുടെ ദൂതന്മാര് വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നു. എന്നിട്ട് പിന്നെയും അവരിലേറെപേരും ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്.
3 hrs · Like

Rahul Raj Jamal Moidutty Thandantharayil sahacharythinoth upayogikkan Quran il pala baagathu paraspara virudhamaya karyangal ezhuthiyittund. Quran says its Ok to Liwe for Islam. Ithayirunnu aaluday udhesham.....


Rahul Raj Ithanu neee paranja samahdnanthintay matham. pls don't say that These words are taken out of context. these are independent verses and has nothing tot do with verses above or below it. enjoy the killing spree of islam followers

Jamal Moidutty Thandantharayil Rahul Raj Ithanu neee paranja samahdnanthintay matham. pls don't say that These words are taken out of context. these are independent verses and has nothing tot do with verses above or below it. enjoy the killing spree of islam followers <<<<>>>>ഇസ്ലാമിനെ ആക്രമിക്കാൻ പിശാചിന്റെ കൂട്ടാളികൾ ഉപയോഗിക്കുന്ന വില കുറഞ്ഞ ഒരു തന്ത്രമാണ് മുകളിൽ നിങ്ങൾ ഉപയോഗിച്ചത്... വചനങ്ങൾ പൂര്‍ണ ആശയം ലഭ്യമാക്കാതെ സന്ദർഭത്തിൽ നിന്ന് അടര്‍ത്തിയെടുത്തു തെറ്റിധരിപ്പിക്കുക.
ഇവിടെ യുദ്ധത്തിനു വരുന്നവരോട് ഭീരുക്കൾ ആയിരിക്കാതെ സത്യത്തിനും നീതിക്കും വേണ്ടി യുദ്ധം ചെയ്യാനുള്ള ആഹ്വാനം ആണ്. അവിടെയും അതിര് കവിയരുത് എന്ന നിര്‍ദേശം ഉണ്ട്.. അതിനെയാണ് നിങ്ങലെപോലുള്ള സത്യത്തെ വ്യഭിച്ചരിക്കുന്നവർ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്നത്...
വെറുതെയല്ല പരലോകവും സ്വർഗ്ഗ നരകങ്ങളും..!
[2:190]
നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് ദൈവമാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ പരിധി ലംഘിക്കരുത്. അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. ഏറ്റുമുട്ടുന്നത് എവിടെവെച്ചായാലും നിങ്ങളവരെ വധിക്കുക. അവര്‍ നിങ്ങളെ പുറത്താക്കിയിടത്തുനിന്ന് നിങ്ങളവരെയും പുറന്തള്ളുക. മര്‍ദനം കൊലയെക്കാള്‍ ഭീകരമാണ്. മസ്ജിദുല്‍ ഹറാമിനടുത്തുവെച്ച് അവര്‍ നിങ്ങളോടേറ്റുമുട്ടുന്നില്ലെങ്കില്‍ അവിടെ വെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്. അഥവാ, അവര്‍ നിങ്ങളോടു യുദ്ധം ചെയ്യുകയാണെങ്കില്‍ നിങ്ങളവരെ വധിക്കുക. അതാണ് അത്തരം സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം. (191) എന്നാല്‍ അവര്‍ വിരമിക്കുകയാണെങ്കിലോ, അറിയുക: അല്ലാഹു ഏറെ മാപ്പേകുന്നവനും ദയാമയനുമാകുന്നു. (192) മര്‍ദനം ഇല്ലാതാവുകയും “ദീന്" അല്ലാഹുവിന്റേതായിത്തീരുക യും ചെയ്യുന്നതുവരെ നിങ്ങളവരോടു യുദ്ധം ചെയ്യുക. എന്നാല്‍ അവര്‍ വിരമിക്കുക യാണെങ്കില്‍ അറിയുക: അതിക്രമികളോടല്ലാതെ ഒരുവിധ കയ്യേറ്റവും പാടില്ല. (193)

2 hrs · Edited · Like

Jamal Moidutty Thandantharayil 3: 28 >> ഇത് ആത്മ മിത്രങ്ങൾ ആക്കുന്ന കാര്യമാണ്. സാധാരണ മിത്രങ്ങൾ ആക്കുന്ന കാര്യമല്ല. തന്റെ രഹസ്യങ്ങൾ / അല്ലെങ്കിൽ ഇസ്ലാമിക രാഷ്ട്രത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ വരെ സൂക്ഷിക്കാൻ വേണ്ടി എല്പിക്കാവുന്ന രീതിയിൽ ഒരു ആത്മ മിത്രമായി എടുക്കാൻ ഒരു ...See More
2 hrs · Edited · Like

Jamal Moidutty Thandantharayil ഇസ്ലാം അല്ലാത്ത ജീവിതമാര്‍ഗം ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍, അവനില്‍നിന്നത് സ്വീകരിക്കുകയില്ല. പരലോകത്തോ അവന് പരാജിതരിലുമായിരിക്കും. (3: 85)
ഇത് ഇസ്ലാം ആണ് ശരിയായ മതം എന്നതിന്റെ തെളിവ് കൂടിയാണ്. തോന്നിയ ആദര്‍ശം സ്വീകരിച്ചു തോന്നിയ പോലെ ജീവിച്ചാൽ അതൊക്കെ ഞാൻ സ്വീകരിച്ചോളം എന്നത് പ്രത്യേകം പറയേണ്ട കാര്യം ദൈവതിനില്ലല്ലോ..?
2 hrs · Like

Jamal Moidutty Thandantharayil 5:33 നെ കുറിച്ച് ഞാൻ പ്രത്യേകം വിവരിക്കേണ്ട കാര്യമില്ല. ഇന്ത്യൻ കോടതികൾ അടക്കം ലോകത്തെ കോടതികൾ രാജ്യദ്രോഹ കുറ്റത്തിന് വധ ശിക്ഷ തന്നെ ആണ് നല്‍കാര്‍. അല്ലാഹുവാകട്ടെ അതിനെ വിവിധ വശങ്ങൾ കൃത്യമായി പറഞ്ഞു തന്നിട്ടുണ്ട്..
5:32-34 >>അക്കാരണത്താല്‍ ഇസ്രയേല്‍ സന്തതികളോടു നാം കല്പിച്ചു: "ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന് മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന് രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന് രക്ഷിച്ചവനെപ്പോലെയും.” നമ്മുടെ ദൂതന്മാര് വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നു. എന്നിട്ട് പിന്നെയും അവരിലേറെപേരും ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്. (32) അല്ലാഹുവോടും അവന്റെ ദൂതനോടും യുദ്ധത്തിലേര്‍പ്പെടുകയും ഭൂമിയില്‍ കുഴപ്പം കുത്തിപ്പൊക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ വധമോ കുരിശിലേറ്റലോ കൈകാലുകള്‍ എതിര്‍ദിശകളില്‍ മുറിച്ചുകളയലോ നാടുകടത്തലോ ആണ്. ഇത് അവര്‍ക്ക് ഈ ലോകത്തുള്ള മാനക്കേടാണ്. പരലോകത്തോ ഇതേക്കാള്‍ കടുത്ത ശിക്ഷയാണുണ്ടാവുക. (33) എന്നാല്‍ നിങ്ങള്‍ അവരെ പിടികൂടി നടപടിയെടുക്കാന്‍ തുടങ്ങുംമുമ്പെ അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍ അവര്‍ക്ക് ഈ ശിക്ഷ ബാധകമല്ല. നിങ്ങളറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്. (34)
2 hrs · Like

Jamal Moidutty Thandantharayil 8:12 ന്റെ സന്ദര്‍ഭം ബദർ യുദ്ധ രംഗമാണ്. മക്കയിൽ ജീവിക്കാൻ സമ്മതിക്കാതെ ശത്രുക്കളുടെ കണ്ണ് വെട്ടിച്ചു മദീനയിലേക്ക് പലായനം ചെയ്ത പ്രവാചകനെയും സഹാബതിനെയും മദീനയിൽ നിന്നും നമവശേഷം ആക്കാൻ പുറപ്പെട്ട ശത്രുക്കളുടെ ഭൂരിപക്ഷ സേനയോട് കേവലം 313 മുസ്ലിംകൾ മാത്രം നടത്തിയ ചരിത്രത്തില തുല്യതയില്ലാത്ത അത്ഭുതകരമായ യുദ്ധം. അവിടെ ആയുധങ്ങളും വസ്ത്രങ്ങളും പോലും വേണ്ടത്രയില്ലാത്ത മുസ്ലിംകളോട് സർവായുധ വിഭൂഷിധാരായ ആയിരത്തിനു മേലെ വരുന്ന ഖുറൈഷ് സൈന്യം ആണ് എട്ടു മുട്ടിയത്...! അവിടെ അല്ലാഹു തന്റെ മാർഗടർഷനവുമായി നിയോഗിക്കപ്പെട്ട പ്രവാചകനെയും കൂട്ടരെയും സഹായിക്കാൻ മനുഷ്യരൂപത്തിൽ ഏതാനും മലക്കുകളെയും നിയോഗിച്ചതായി ഖുർആൻ പറയുന്നു..!
8:10-16>>> അല്ലാഹു ഇതു പറഞ്ഞത് നിങ്ങള്ക്കൊ്രു ശുഭവാര്ത്തെയായി ട്ടാണ്. അതിലൂടെ നിങ്ങള്ക്ക്ി മനസ്സമാധാനം കിട്ടാനും. യഥാര്ഥക സഹായം അല്ലാഹുവില്‍ നിന്നു മാത്രമാണ്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ. (10) അല്ലാഹു തന്നില്നിതന്നുള്ള നിര്ഭഥയത്വം നല്കി മയക്കമേകുകയും മാനത്തുനിന്ന് മഴ വര്ഷികപ്പിച്ചു തരികയും ചെയ്ത സന്ദര്‍ഭം. നിങ്ങളെ ശുദ്ധീകരിക്കാനും നിങ്ങളില്നി ന്ന് പൈശാചികമായ മ്ളേഛത നീക്കിക്കളയാനുമായിരുന്നു അത്. ഒപ്പം നിങ്ങളുടെ മനസ്സുകളെ ഭദ്രമാക്കാനും കാലുകള്‍ ഉറപ്പിച്ചുനിര്ത്താരനും. (11) നിന്റെ നാഥന് മലക്കുകള്‍ക്ക് ബോധനം നല്കിളയ സന്ദര്ഭംക: ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചുനിര്ത്തുനക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭീതിയുളവാക്കും. അതിനാല്‍ അവരുടെ കഴുത്തുകള്ക്കു മീതെ വെട്ടുക. അവരുടെ എല്ലാ വിരലുകളും വെട്ടിമാറ്റുക. (12) അവര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ശത്രുതയോടെ എതിര്‍ത്ത തിനാലാണിത്. ആരെങ്കിലും അല്ലാഹുവോടും അവന്റെ ദൂതനോടും ശത്രുത പുലര്ത്തു ന്നുവെങ്കില്‍ അറിയുക: അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. (13) അതാണ് നിങ്ങള്‍ക്കുള്ള ശിക്ഷ. അതിനാല്‍ നിങ്ങളതനുഭവിച്ചുകൊള്ളുക. അറിയുക: സത്യനിഷേധികള്‍ക്ക് കഠിനമായ നരകശിക്ഷയുമുണ്ട്. (14) വിശ്വസിച്ചവരേ, സത്യനിഷേധികളുടെ സൈന്യവുമായി ഏറ്റുമുട്ടേണ്ടിവരുമ്പോള്‍ നിങ്ങള്‍ പിന്തിരിഞ്ഞോടരുത്. (15) യുദ്ധതന്ത്രമെന്ന നിലയില്‍ സ്ഥലം മാറുന്നതിനോ സ്വന്തം സംഘത്തോടൊപ്പം ചേരുന്നതിനോ അല്ലാതെ ആരെങ്കിലും യുദ്ധരംഗത്തുനിന്ന് പിന്തിരിയുകയാണെങ്കില് അവന് അല്ലാഹുവിന്റെ കോപത്തിനിരയാകും. അവന് ചെന്നെത്തുന്നത് നരകത്തീയിലായിരിക്കും. അതെത്ര ചീത്ത സങ്കേതം! (16)
2 hrs · Like

Jamal Moidutty Thandantharayil 8:60 >>> 8:56-61 >>>അവരിലൊരു വിഭാഗവുമായി നീ കരാറിലേര്പ്പെ ട്ടതാണല്ലോ. എന്നിട്ട് ഓരോ തവണയും അവര്‍ തങ്ങളുടെ കരാര്‍ ലംഘിച്ചുകൊണ്ടിരുന്നു. അവരൊട്ടും സൂക്ഷ്മത പുലര്ത്തു ന്നവരല്ല. (56) അതിനാല്‍ നീ യുദ്ധത്തില്‍ അവരുമായി സന്ധിച്ചാല്‍ അവരിലെ പിറകിലുള്ളവരെക്കൂടി വിരട്ടിയോടിക്കുംവിധം അവരെ നേരിടുക. അവര്ക്ക്തൊരു പാഠമായെങ്കിലോ. (57) ഉടമ്പടിയിലേര്പ്പെ ട്ട ഏതെങ്കിലും ജനത നിങ്ങളെ വഞ്ചിക്കുമെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ അവരുമായുള്ള കരാര്‍ പരസ്യമായി ദുര്ബലലപ്പെടുത്തുക. വഞ്ചകരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല; തീര്ച്ചു. (58)സത്യനിഷേധികള്‍ തങ്ങള്‍ ജയിച്ചു മുന്നേറുകയാണെന്ന് ധരിക്കരുത്. സംശയമില്ല; അവര്‍ക്കു നമ്മെ തോല്പ്പി ക്കാനാവില്ല. (59) അവരെ നേരിടാന്‍ നിങ്ങള്ക്കാലവുന്നത്ര ശക്തി സംഭരിക്കുക. കുതിരപ്പടയെ തയ്യാറാക്കി നിര്ത്തു ക. അതിലൂടെ അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുക്കളെ നിങ്ങള്‍ക്ക് ഭയപ്പെടുത്താം. അവര്‍ക്കു പുറമെ നിങ്ങള്‍ക്ക് അറിയാത്തവരും എന്നാല്‍ അല്ലാഹുവിന് അറിയുന്നവരുമായ മറ്റു ചിലരെയും. അല്ലാഹുവിന്റെ മാര്ഗ്ത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതെന്തായാലും നിങ്ങള്‍ക്ക് അതിന്റെ പ്രതിഫലം പൂര്ണ്മായി ലഭിക്കും. നിങ്ങളോടവന്‍ ഒട്ടും അനീതി കാണിക്കുകയില്ല. (60) അഥവാ അവര്‍ സന്ധിക്കു സന്നദ്ധരായാല്‍ നീയും അതിനനുകൂലമായ നിലപാടെടുക്കുക. അല്ലാഹുവില്‍ ഭരമേല്പി ക്കുകയും ചെയ്യുക. തീര്ച്ചായായും അവന് തന്നെയാണ് എല്ലാം കേള്ക്കു ന്നവനും അറിയുന്നവനും. (61)
2 hrs · Like

Jamal Moidutty Thandantharayil 8:65 IS TRUE LIKE OTHER QURAN VERSES..>> നബിയേ, നീ സത്യവിശ്വാസികളെ യുദ്ധത്തിന് പ്രേരിപ്പിക്കുക. നിങ്ങളില്‍ ക്ഷമാശീലരായ ഇരുപതുപേരുണ്ടെങ്കില്‍ ഇരുനൂറുപേരെ ജയിക്കാം. നിങ്ങളില്‍ അത്തരം നൂറുപേരുണ്ടെങ്കില് സത്യനിഷേധികളിലെ ആയിരംപേരെ ജയിക്കാം. സത്യനിഷേധികള്‍ കാര്യബോധമില്ലാത്ത ജനമായതിനാലാണിത്. (65)
2 hrs · Like

Jamal Moidutty Thandantharayil കരാര്‍ ലംഘനവും വഞ്ചനയും പതിവാക്കിയ സത്യാ നിഷേധികലോടുള്ള നയമാണ് 9:5 പറയുന്നത്.. വായിക്കുക...! 9:1-6>>> നിങ്ങളുമായി കരാറിലേര്പ്പെട്ടിരുന്ന ബഹുദൈവ വിശ്വാസികളോട് അല്ലാഹുവിനും അവന്റെ ദൂതന്നും ഇനിമേല്‍ ബാധ്യതയൊന്നുമില്ലെന്ന അറിയിപ്പാണിത്: (1)"നാലു മാസം നിങ്ങള്‍ നാട്ടില്‍ സ്വൈരമായി സഞ്ചരിച്ചുകൊള്ളുക.” അറിയുക: നിങ്ങള്‍ക്ക് അല്ലാഹുവെ തോല്പിരക്കാനാവില്ല. സത്യനിഷേധികളെ അല്ലാഹു മാനം കെടുത്തുകതന്നെ ചെയ്യും. (2) മഹത്തായ ഹജ്ജ് നാളില്‍ മുഴുവന്‍ മനുഷ്യര്‍ക്കു മായി അല്ലാഹുവും അവന്റെ ദൂതനും നല്കു്ന്ന അറിയിപ്പാണിത്. ഇനിമുതല്‍ അല്ലാഹുവിനും അവന്റെ ദുതന്നും ബഹുദൈവ വിശ്വാസികളോട് ഒരുവിധ ബാധ്യതയുമില്ല. അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. അഥവാ, നിങ്ങള്‍ പിന്തിരിയുകയാണെങ്കില് അറിയുക: അല്ലാഹുവെ തോല്പി്ക്കാന്‍ നിങ്ങള്ക്കാിവില്ല. സത്യനിഷേധികള്‍ക്ക് നോവേറിയ ശിക്ഷയുണ്ടെന്ന് അവരെ നീ “സുവാര്ത്തു” അറിയിക്കുക. (3) എന്നാല്‍ ബഹുദൈവ വിശ്വാസികളില്നിന്ന് നിങ്ങളുമായി കരാറിലേര്‍പ്പെടുകയും പിന്നെ അത് പാലിക്കുന്നതില്‍ വീഴ്ച വരുത്താതിരിക്കുകയും നിങ്ങള്ക്കെനതിരെ ആരെയും സഹായിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് ഇതു ബാധകമല്ല. അവരോടുള്ള കരാര്‍ അവയുടെ കാലാവധിവരെ നിങ്ങള്‍ പാലിക്കുക. തീര്ച്ച്യായും അല്ലാഹു സൂക്ഷ്മത പുലര്ത്തുരന്നവരെയാണ് ഇഷ്ടപ്പെടുന്നത്. (4) അങ്ങനെ യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ ആ ബഹുദൈവ വിശ്വാസികളെ നിങ്ങള്‍ എവിടെ കണ്ടാലും കൊന്നുകളയുക. അവരെ പിടികൂടുകയും ഉപരോധിക്കുകയും ചെയ്യുക. എല്ലാ മര്മളസ്ഥാനങ്ങളിലും അവര്ക്കാ യി പതിയിരിക്കുക. അഥവാ, അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം നിഷ്ഠയോടെ നിര്വുഹിക്കുകയും സകാത്ത് നല്കുാകയുമാണെങ്കില്‍ അവരെ അവരുടെ പാട്ടിനുവിട്ടേക്കുക. സംശയം വേണ്ട; അല്ലാഹു ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാണ്. (5) ബഹുദൈവ വിശ്വാസികളിലാരെങ്കിലും നിന്റെയടുത്ത് അഭയം തേടിവന്നാല്‍ അവന്ന് നീ അഭയം നല്‍കുക. അവന് ദൈവവചനം കേട്ടറിയട്ടെ. പിന്നെ അവനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അവര്‍ അറിവില്ലാത്ത ജനമായതിനാലാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. (6)
1 hr · Like

Jamal Moidutty Thandantharayil 9:29 >>> തബൂക് യുദ്ധ സമയത്ത് അവതരിച്ച ആയതാണ് ഇത് .. തബൂക് യുദ്ധ പശ്ചാത്തലം ഈ ലിങ്കിൽ വായിക്കുക....!
http://www.muhammadnabi.info/index.php?option=com_content... വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ. (29)

മദീനയില്‍ തിരിച്ചെത്തിയശേഷം
മുഹമ്മദ്(സ) ലോകസ്രഷ്ടാവും നിയന്താവും ആരാധ്യനുമായ ദൈവത്തിന്റെ ദൂതനാകുന്നു. സത്യസന്ധനായ...
MUHAMMADNABI.INFO|BY ADMINISTRATOR
1 hr · Like · Remove Preview

Jamal Moidutty Thandantharayil 9: 123 >> അടുത്തുള്ള ശത്രുവിനെ തുരതിയിട്ടു വേണം അകലെയുള്ള ശത്രുവിനെതിരെ പട നയിക്കാൻ എന്നതാണ് ഇതിന്റെ താല്പര്യം..! മേലെ കൊടുത്ത ലിങ്കിൽ തന്നെ ഇതിന്റെ വിശദീകരണം കാണാം...!
1 hr · Like

Jamal Moidutty Thandantharayil ABOUT 22:19 >>>> READ 22:17-23 >> സത്യവിശ്വാസികള്‍, യഹൂദന്മാര്, സാബീമതക്കാര്‍, ക്രിസ്ത്യാനികള്‍, മജൂസികള്‍, ബഹുദൈവവിശ്വാസികള്‍ എന്നിവര്‍ക്കിടയില്‍ ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ തീര്‍ച്ചയായും അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നതാണ്. തീര്‍ച്ചയായും അല...See More
1 hr · Like

Jamal Moidutty Thandantharayil ABOUT 47:4 >>> READ 47:1-11 >>> അവിശ്വസിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുകയും ചെയ്തവരാരോ അവരുടെ കര്‍മ്മങ്ങളെ അല്ലാഹു പാഴാക്കികളയുന്നതാണ്. (1)വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും മുഹമ്മദ് നബിയുടെ മേല്‍ അവതരിപ്പിക്കപ്പെട്ടതില്‍ -അതത്രെ അവരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം - വിശ്വസിക്കുകയും ചെയ്തവരാരോ അവരില്‍ നിന്ന് അവരുടെ തിന്മകള് അവന് (അല്ലാഹു) മായ്ച്ചുകളയുകയും അവരുടെ അവസ്ഥ അവന് നന്നാക്കിതീര്‍ക്കുകയും ചെയ്യുന്നതാണ്. (2)അതെന്തുകൊണ്ടെന്നാല്‍ സത്യനിഷേധികള്‍ അസത്യത്തെയാണ് പിന്തുടര്ന്നത്. വിശ്വസിച്ചവരാകട്ടെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യത്തെയാണ് പിന്‍പറ്റിയത്. അപ്രകാരം അല്ലാഹു ജനങ്ങള്‍ക്കു വേണ്ടി അവരുടെ മാതൃകകള്‍ വിശദീകരിക്കുന്നു. (3) ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട് അതിനു ശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത് വരെയത്രെ അത്. അതാണ് (യുദ്ധത്തിന്റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന് ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട് പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല. (4)അവന് അവരെ ലക്ഷ്യത്തിലേക്ക് നയിക്കുകയും അവരുടെ അവസ്ഥ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്. (5)സ്വര്‍ഗത്തില്‍ അവരെ അവന് പ്രവേശിപ്പിക്കുകയും ചെയ്യും. അവര്‍ക്ക് അതിനെ അവന് മുമ്പേ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്. (6) സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന് നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നതാണ്. (7) അവിശ്വസിച്ചവരാരോ, അവര്‍ക്ക് നാശം. അവന് (അല്ലാഹു) അവരുടെ കര്‍മ്മങ്ങളെ പാഴാക്കികളയുന്നതുമാണ്. (8) അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്ത് കളഞ്ഞു. അപ്പോള്‍ അവരുടെ കര്‍മ്മങ്ങളെ അവന് നിഷ്ഫലമാക്കിത്തീര്‍ത്തു. (9) അവര്‍ ഭൂമിയില്‍ കൂടി സഞ്ചരിച്ചിട്ടില്ലേ? എങ്കില്‍ തങ്ങളുടെ മുന്‍ഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്നവര്‍ക്ക് നോക്കിക്കാണാമായിരുന്നു. അല്ലാഹു അവരെ തകര്‍ത്തു കളഞ്ഞു. ഈ സത്യനിഷേധികള്‍ക്കുമുണ്ട് അതു പോലെയുള്ളവ. (ശിക്ഷകള്‍) (10) അതിന്റെ കാരണമെന്തെന്നാല്‍ അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാണ്. സത്യനിഷേധികള്‍ക്കാകട്ടെ ഒരു രക്ഷാധികാരിയും ഇല്ല. (11)
1 hr · Like

Jamal Moidutty Thandantharayil ABOUT 65: 4 >>> THIS ABOUT DIVORCE...
65:1-7നബിയേ, നിങ്ങള്‍ (വിശ്വാസികള്‍) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരെ നിങ്ങള്‍ അവരുടെ ഇദ്ദഃ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുകയും ഇദ്ദഃ കാലം നിങ്ങള്‍ എണ്ണികണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. അവരുടെ വീടുകളില്‍ നിന്ന് അവരെ നിങ്ങള്‍ പുറത്താക്കരുത്. അവര്‍ പുറത്തു പോകുകയും ചെയ്യരുത്. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവര്‍ ചെയ്യുകയാണെങ്കിലല്ലാതെ. അവ അല്ലാഹുവിന്റെ നിയമപരിധികളാകാകുന്നു. അല്ലാഹുവിന്റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവന് അവനോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിന് ശേഷം അല്ലാഹു പുതുതായി വല്ലകാര്യവും കൊണ്ടു വന്നേക്കുമോ എന്ന് നിനക്ക് അറിയില്ല. (1) അങ്ങനെ അവര്‍ (വിവാഹമുക്തകള്‍) അവരുടെ അവധിയില്‍ എത്തുമ്പോള്‍ നിങ്ങള്‍ ന്യായമായ നിലയില്‍ അവരെ പിടിച്ച് നിര്‍ത്തുകയോ, ന്യായമായ നിലയില്‍ അവരുമായി വേര്‍പിരിയുകയോ ചെയ്യുക. നിങ്ങളില്‍ നിന്നുള്ള രണ്ടു നീതിമാന്മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും അല്ലാഹുവിന് വേണ്ടി സാക്ഷ്യം നേരാംവണ്ണം നിലനിര്‍ത്തുകയും ചെയ്യുക. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ഉപദേശം നല്‍കപ്പെടുന്നതത്രെ അത്. അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, (2) അവന് കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. വല്ലവനും അല്ലാഹുവില്‍ ഭരമേല്പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്. (3) നിങ്ങളുടെ സ്ത്രീകളില്‍ നിന്നും ആര്‍ത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവരുടെ ഇദ്ദഃ യുടെ കാര്യത്തില്‍ സംശയത്തിലാണെങ്കില്‍ അത് മൂന്ന് മാസമാകുന്നു. ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെ തന്നെ. ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന് അവന്റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്.

57 mins · Like

Jamal Moidutty Thandantharayil (4) അത് അല്ലാഹുവിന്റെ കല്പനയാകുന്നു. അവനത് നിങ്ങള്‍ക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്റെ തിന്മകളെ അവന് മായ്ച്ചുകളയുകയും അവന്നുള്ള പ്രതിഫലം അവന് വലുതാക്കി കൊടുക്കുകയും ചെയ്യുന്നതാണ്. (5) നിങ്ങളുടെ കഴിവില്‍ പെട്ട, നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിങ്ങള്‍ അവരെ താമസിപ്പിക്കണം. അവര്‍ക്കു ഞെരുക്കമുണ്ടാക്കാന്‍ വേണ്ടി നിങ്ങള്‍ അവരെ ദ്രോഹിക്കരുത്. അവര്‍ ഗര്‍ഭിണികളാണെങ്കില്‍ അവര്‍ പ്രസവിക്കുന്നത് വരെ നിങ്ങള്‍ അവര്‍ക്കു ചെലവുകൊടുക്കുകയും ചെയ്യുക. ഇനി അവര്‍ നിങ്ങള്‍ക്കു വേണ്ടി (കുഞ്ഞിന്) മുലകൊടുക്കുന്ന പക്ഷം അവര്‍ക്കു നിങ്ങള്‍ അവരുടെ പ്രതിഫലം കൊടുക്കുക. നിങ്ങള്‍ തമ്മില്‍ മര്യാദപ്രകാരം കൂടിയാലോചിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ ഇരു വിഭാഗത്തിനും ഞെരുക്കമാവുകയാണെങ്കില്‍ അയാള്‍ക്കു വേണ്ടി മറ്റൊരു സ്ത്രീ മുലകൊടുത്തു കൊള്ളട്ടെ. (6)കഴിവുള്ളവന് തന്റെ കഴിവില്‍ നിന്ന് ചെലവിനു കൊടുക്കട്ടെ. വല്ലവന്നും തന്റെ ഉപജീവനം ഇടുങ്ങിയതായാല്‍ അല്ലാഹു അവന്നു കൊടുത്തതില്‍ നിന്ന് അവന് ചെലവിന് കൊടുക്കട്ടെ. ഒരാളോടും അല്ലാഹു അയാള്‍ക്ക് കൊടുത്തതല്ലാതെ (നല്കാന്) നിര്‍ബന്ധിക്കുകയില്ല. അല്ലാഹു ഞെരുക്കത്തിനു ശേഷം സൌകര്യം ഏര്‍പെടുത്തികൊടുക്കുന്നതാണ്. (7)
57 mins · Like

Jamal Moidutty Thandantharayil ABOUT 4:3 >> READ 4:1-6 മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.(1) അനാഥകള്‍ക്ക് അവരുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിട്ടുകൊടുക്കുക. നല്ലതിനുപകരം ദുഷിച്ചത് നിങ്ങള്‍ മാറ്റിയെടുക്കരുത്. നിങ്ങളുടെ ധനത്തോട് കൂട്ടിചേര്‍ത്ത് അവരുടെ ധനം നിങ്ങള്‍ തിന്നുകളയുകയുമരുത്. തീര്‍ച്ചയായും അത് ഒരു കൊടും പാതകമാകുന്നു. (2) അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.) നിങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്. (3) സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോട് കൂടി നിങ്ങള്‍ നല്‍കുക. ഇനി അതില്‍ നിന്ന് വല്ലതും സന്മനസ്സോടെ അവര്‍ വിട്ടുതരുന്ന പക്ഷം നിങ്ങളത് സന്തോഷപൂര്‍വ്വം സുഖമായി ഭക്ഷിച്ചു കൊള്ളുക. (4) അല്ലാഹു നിങ്ങളുടെ നിലനില്പിന്നുള്ള മാര്‍ഗമായി നിശ്ചയിച്ച് തന്നിട്ടുള്ള നിങ്ങളുടെ സ്വത്തുകള്‍ നിങ്ങള്‍ വിവേകമില്ലാത്തവര്‍ക്ക് കൈവിട്ട് കൊടുക്കരുത്. എന്നാല്‍ അതില്‍ നിന്നും നിങ്ങള്‍ അവര്‍ക്ക് ഉപജീവനവും വസ്ത്രവും നല്‍കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യുക. (5) അനാഥകളെ നിങ്ങള്‍ പരീക്ഷിച്ച് നോക്കുക. അങ്ങനെ അവര്‍ക്കു വിവാഹപ്രായമെത്തിയാല്‍ നിങ്ങളവരില്‍ കാര്യബോധം കാണുന്ന പക്ഷം അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് വിട്ടുകൊടുക്കുക. അവര്‍ (അനാഥകള്‍) വലുതാകുമെന്നത് കണ്ട് അമിതമായും ധൃതിപ്പെട്ടും അത് തിന്നുതീര്‍ക്കരുത്. ഇനി (അനാഥരുടെ സംരക്ഷണമേല്‍ക്കുന്ന) വല്ലവനും കഴിവുള്ളവനാണെങ്കില്‍ (അതില്‍ നിന്നു എടുക്കാതെ) മാന്യത പുലര്‍ത്തുകയാണ് വേണ്ടത്. വല്ലവനും ദരിദ്രനാണെങ്കില്‍ മര്യാദപ്രകാരം അയാള്‍ക്കതില്‍ നിന്ന് ഭക്ഷിക്കാവുന്നതാണ്. എന്നിട്ട് അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് നിങ്ങള്‍ ഏല്പിച്ചുകൊടുക്കുമ്പോള് നിങ്ങളതിന് സാക്ഷിനിര്‍ത്തേണ്ടതുമാണ്. കണക്കു നോക്കുന്നവനായി അല്ലാഹു തന്നെ മതി. (6)
55 mins · Like

Jamal Moidutty Thandantharayil ABOUT 4:34 >> THIS ALSO ABOUT DIVORCE... READ പുരുഷന്മാര് സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്മാര്) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്. എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു. (34) ഇനി, അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ച് പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്റെ ആള്‍ക്കാരില്‍ നിന്ന് ഒരു മദ്ധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മദ്ധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. ഇരു വിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. (35)
53 mins · Like

Jamal Moidutty Thandantharayil ABOUT 24: 4 >> നാം അവതരിപ്പിക്കുകയും നിയമമാക്കിവെക്കുകയും ചെയ്തിട്ടുള്ള ഒരു അദ്ധ്യായമത്രെ ഇത്. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നതിനു വേണ്ടി വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നാം ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. (1) വ്യഭിചരിക്കുന്ന സ്ത്രീ പുരുഷന്മാരില് ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്റെ മതനിയമത്തില്‍ (അത് നടപ്പാക്കുന്ന വിഷയത്തില്‍) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളില്‍ നിന്നുള്ള ഒരു സംഘം സന്നിഹിതരാകുകയും ചെയ്യട്ടെ. (2)വ്യഭിചാരിയായ പുരുഷന് വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. (3) ചാരിത്രവതികളുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും, എന്നിട്ട് നാലു സാക്ഷികളെ കൊണ്ടു വരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങള്‍ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാകുന്നു അധര്‍മ്മകാരികള്‍. (4) അതിന് ശേഷം പശ്ചാത്തപിക്കുകയും നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും തന്നെയാകുന്നു. (5)തങ്ങളുടെ ഭാര്യമാരുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും, അവരവര്‍ ഒഴികെ മറ്റു സാക്ഷികളൊന്നും തങ്ങള്‍ക്ക് ഇല്ലാതിരിക്കുകയും ചെയ്യുന്നവരാരോ അവരില്‍ ഓരോരുത്തരും നിര്‍വഹിക്കേണ്ട സാക്ഷ്യം തീര്‍ച്ചയായും താന്‍ സത്യവാന്മാരുടെ കൂട്ടത്തിലാകുന്നു എന്ന് അല്ലാഹുവിന്റെ പേരില്‍ നാലു പ്രാവശ്യം സാക്ഷ്യം വഹിക്കലാകുന്നു. (6) അഞ്ചാമതായി, താന്‍ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെങ്കില്‍ അല്ലാഹുവിന്റെ ശാപം തന്റെ മേല്‍ ഭവിക്കട്ടെ എന്ന് (പറയുകയും വേണം.) (7)തീര്‍ച്ചയായും അവന് കളവ് പറയുന്നവരുടെ കൂട്ടത്തിലാകുന്നു എന്ന് അല്ലാഹുവിന്റെ പേരില്‍ അവള് നാലു പ്രാവശ്യം സാക്ഷ്യം വഹിക്കുന്ന പക്ഷം, അതവളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതാണ്. (8) അഞ്ചാമതായി അവന് സത്യവാന്മാരുടെ കൂട്ടത്തിലാണെങ്കില്‍ അല്ലാഹുവിന്റെ കോപം തന്റെ മേല്‍ ഭവിക്കട്ടെ എന്ന് (പറയുകയും വേണം.) (9)
51 mins · Like

Jamal Moidutty Thandantharayil 9:29 AND 8:12 ALREADY EXPLAINED ABOVE..
48 mins · Like

Jamal Moidutty Thandantharayil 9:111 ധര്‍മസമരം അഥവാ ജിഹാദ് നടത്തുന്നവനെ കുറിച്ചാണ് ഇത് READ .. അല്ലാഹു സത്യവിശ്വാസികളില്‍ നിന്ന് അവര്‍ക്ക് സ്വര്ഗുമുണ്ടെന്നവ്യവസ്ഥയില്‍ അവരുടെ ദേഹവും ധനവും വിലയ്ക്കു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ മാര്ഗയത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ വധിക്കുകയും വധിക്കപ്പെടുകയും ചെയ്യുന്നു. അവര്‍ക്ക് സ്വര്‍ഗ മുണ്ടെന്നത് അല്ലാഹു തന്റെ മേല്‍ പാലിക്കല്‍ ബാധ്യതയായി നിശ്ചയിച്ച സത്യനിഷ്ഠമായ വാഗ്ദാനമാണ്. തൌറാത്തിലും ഇഞ്ചീലിലും ഖുര്‍ആനിലും അതുണ്ട്. അല്ലാഹുവെക്കാള്‍ കരാര്‍ പാലിക്കുന്നവനായി ആരുണ്ട്? അതിനാല്‍ നിങ്ങള്‍ നടത്തിയ കച്ചവട ഇടപാടില്‍ സന്തോഷിച്ചുകൊള്ളുക. അതിമഹത്തായ വിജയവും അതുതന്നെ. (111)
44 mins · Like

Jamal Moidutty Thandantharayil 2:217 READ ആദരണീയ മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെ സംബന്ധിച്ച് അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അതിലെ യുദ്ധം അതീവഗുരുതരം തന്നെ. എന്നാല്‍ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ വിലക്കുക, അവനെ നിഷേധിക്കുക, മസ്ജിദുല്‍ഹറാമില്‍ വിലക്കേര്‍പ്പെടുത്തുക, അതിന്റെ അവകാശികളെ അവിടെനിന്ന് പുറത്താക്കുക- ഇതെല്ലാം അല്ലാഹുവിങ്കല്‍ അതിലും കൂടുതല്‍ ഗൌരവമുള്ളതാണ്. “ഫിത്ന" കൊലയെക്കാള്‍ ഗുരുതരമാണ്. അവര്‍ക്കു കഴിയുമെങ്കില്‍ നിങ്ങളെ നിങ്ങളുടെ മതത്തില്‍നിന്ന് പിന്തിരിപ്പിക്കും വരെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടേയിരിക്കും. നിങ്ങളാരെങ്കിലും തന്റെ മതത്തില്‍നിന്ന് പിന്മാറി സത്യനിഷേധിയായി മരണമടയുകയാണെങ്കില്‍ അവരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും പാഴായതുതന്നെ. അത്തരക്കാരെല്ലാം നരകത്തീയിലായിരിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. (217)
43 mins · Like

Jamal Moidutty Thandantharayil 9:5 IS SAME AS 9:111
41 mins · Like

Jamal Moidutty Thandantharayil 3:54 IS AL ABOUT JESUS.. READ മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: "മര്‍യം, അല്ലാഹു തന്നില്‍ നിന്നുള്ള ഒരു വചന ത്തെ സംബന്ധിച്ച് നിന്നെയിതാ ശുഭവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് മര്‍യമിന്റെ മകന് മസീഹ് ഈസാ എന്നാകുന്നു. അവന് ഈ ലോകത്തും പരലോകത്തും ഉന്നതസ്ഥാനീയനും ദിവ്യ സാമീപ്യം സിദ്ധിച്ചവനുമായിരിക്കും". (45)
38 mins · Like

Jamal Moidutty Thandantharayil “തൊട്ടിലില്‍വെച്ചുതന്നെ അവന് ജനത്തോടു സംസാരിക്കും. പ്രായമായശേഷവും. അവന് സദാ സദ്വൃത്തനായിരിക്കും." (46) അവള് ചോദിച്ചു: "എന്റെ നാഥാ, എനിക്കെങ്ങനെ പുത്രനുണ്ടാകും? എന്നെ ഒരു പുരുഷനും തൊട്ടിട്ടുപോലുമില്ല!" അല്ലാഹു അറിയിച്ചു: "അത് ശരിതന്നെ. എന്നാല്‍, അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന് ഒരു കാര്യം തീരുമാനിച്ചാല്‍ “ഉണ്ടാവുക" എന്നു പറയുകയേ വേണ്ടൂ. അപ്പോഴേക്കും അതുണ്ടാവുന്നു." (47) അവനെ അല്ലാഹു വേദവും തത്ത്വജ്ഞാനവും തൌറാത്തും ഇഞ്ചീലും പഠിപ്പിക്കും. (48) ഇസ്രയേല്‍ മക്കളിലേക്കു ദൂതനായി നിയോഗിക്കും. അവന് പറയും: "ഞാന്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവുമായാണ് നിങ്ങളുടെ അടുത്തു വന്നിരിക്കുന്നത്. ഞാന്‍ നിങ്ങള്‍ക്കായി കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കും. പിന്നെ ഞാനതിലൂതിയാല്‍ അല്ലാഹുവിന്റെ അനുമതിയോടെ അതൊരു പക്ഷിയായിത്തീരും. ജന്മനാ കണ്ണില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തും. ദൈവഹിതമനുസരിച്ച് മരിച്ചവരെ ജീവിപ്പിക്കും. നിങ്ങള്‍ തിന്നുന്നതെന്തെന്നും വീടുകളില്‍ സൂക്ഷിച്ചുവെച്ചത് ഏതൊക്കെയെന്നും ഞാന്‍ നിങ്ങള്‍ക്കു വിവരിച്ചു തരും. തീര്‍ച്ചയായും അതിലെല്ലാം നിങ്ങള്‍ക്ക് അടയാളങ്ങളുണ്ട്; നിങ്ങള്‍ വിശ്വാസികളെങ്കില്‍! (49) "തൌറാത്തില്‍ നിന്ന് എന്റെ മുമ്പിലുള്ളതിനെ ശരിവെക്കുന്നവനായാണ് എന്നെ അയച്ചത്. നിങ്ങള്‍ക്ക് നിഷിദ്ധമായിരുന്ന ചിലത് അനുവദിച്ചുതരാനും. നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവുമായാണ് ഞാന്‍ നിങ്ങളിലേക്ക് വന്നത്. അതിനാല്‍ നിങ്ങള്‍ ദൈവഭക്തരാവുക. എന്നെ അനുസരിക്കുക. (50)"നിശ്ചയമായും അല്ലാഹു എന്റെയും നിങ്ങളുടെയും നാഥനാണ്. അതിനാല്‍ അവന്നുമാത്രം വഴിപ്പെടുക. ഇതാണ് നേര്‍വഴി." (51) പിന്നീട് ഈസാക്ക് അവരുടെ സത്യനിഷേധഭാവം ബോധ്യമായപ്പോള്‍ ചോദിച്ചു: "ദൈവമാര്‍ഗത്തില്‍ എനിക്കു സഹായികളായി ആരുണ്ട്?" ഹവാരികള്‍ പറഞ്ഞു: "ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാണ്. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ അല്ലാഹുവെ അനുസരിക്കുന്നവരാണെന്ന് അങ്ങ് സാക്ഷ്യം വഹിച്ചാലും". (52)
38 mins · Like

Jamal Moidutty Thandantharayil "ഞങ്ങളുടെ നാഥാ, നീ ഇറക്കിത്തന്നതില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. നിന്റെ ദൂതനെ ഞങ്ങള്‍ പിന്തുടരുകയും ചെയ്തിരിക്കുന്നു. അതിനാല്‍ സത്യത്തിന് സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളെയും നീ ഉള്‍പ്പെടുത്തേണമേ." (53) സത്യനിഷേധികള്‍ ഗൂഢതന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. തന്ത്രപ്രയോഗങ്ങളില്‍ മറ്റാരെക്കാളും മികച്ചവന്‍ അല്ലാഹു തന്നെ. (54) അല്ലാഹു പറഞ്ഞതോര്‍ക്കുക: ഈസാ, ഞാന്‍ നിന്നെ പൂര്‍ണമായി ഏറ്റെടുക്കും. നിന്നെ എന്നിലേക്ക് ഉയര്‍ത്തും. സത്യനിഷേധികളില്‍ നിന്ന് അടര്‍ത്തിയെടുത്ത് നിന്നെ നാം വിശുദ്ധനാക്കും. നിന്നെ പിന്‍പറ്റിയവരെ ഉയിര്‍ത്തെഴുന്നേല്‍പുനാള്‍വരെ സത്യനിഷേധികളെക്കാള്‍ ഉന്നതരാക്കും. പിന്നെ നിങ്ങളുടെയൊക്കെ തിരിച്ചുവരവ് എന്റെ അടുത്തേക്കാണ്. നിങ്ങള്‍ ഭിന്നിച്ചിരുന്ന കാര്യങ്ങളില്‍ അപ്പോള്‍ ഞാന്‍ തീര്‍പ്പു കല്പിക്കും. (55) എന്നാല്‍ സത്യനിഷേധികളെ നാം ഇഹത്തിലും പരത്തിലും കഠിനമായി ശിക്ഷിക്കും. അവര്‍ക്ക് തുണയായി ആരുമുണ്ടാവില്ല. (56)അതോടൊപ്പം, സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കുള്ള പ്രതിഫലം അല്ലാഹു പൂര്‍ണമായും നല്‍കും. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (57) നിനക്കു നാം ഈ ഓതിക്കേള്‍പ്പിക്കുന്നത് ദൈവവചനങ്ങളില്‍പ്പെട്ടതാണ്. യുക്തിപൂര്‍വമായ ഉദ്ബോധനത്തില്‍നിന്നുള്ളവയും. (58)സംശയമില്ല. അല്ലാഹുവിന്റെ അടുത്ത് ഈസാ ആദമിനെപ്പോലെയാണ്. അല്ലാഹു ആദമിനെ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ അതിനോട് “ഉണ്ടാവുക" എന്ന് കല്പിച്ചു. അങ്ങനെ അദ്ദേഹം ഉണ്ടായി. (59) ഇതെല്ലാം നിന്റെ നാഥനില്‍ നിന്ന് കിട്ടിയ സത്യസന്ദേശമാണ്. അതിനാല്‍ നീ സംശയാലുക്കളില്‍പ്പെടാതിരിക്കുക. (60)
37 mins · Like

Write a comment...
Yesterday at 3:19am ·

Like · · Share
7 people like this.

Abdul Azeez Athiyanathil Then why non muslims are getting very good opportunities in Arab countries. Many companies have non muslims as their top executives including where I am working. Name or organization name has nothing to do with Islam. Names of enemies of Islam and Prophet (PBU)were Abul Hakam and Abu Lahab etc.
Yesterday at 4:06am · Like

Dinesh Muciliath Jayadevan @Abdul Azeez Athiyanathil - If you have an open mind to rationalize things happening around you, you can see the truth. If you love to pretend that only a handful of people do these attrocities and the religion you vow for doesn't have anything to do w...See More
Yesterday at 7:29am · Like · 2

Jamal Moidutty Thandantharayil കുറ്റവാളികളും സാമ്രാജ്യത്വ ഭീകര വാദികളും എക്കാലത്തും ഇതുപോലെ ക്രൂരതകള്‍ നടത്തിയിരുന്നു. ഇപ്പോള്‍ അതവര് ഇസലാമിന്റെ പേരില്‍ നടത്തുന്നു. പിശാചിന്റെ ആവശ്യം ഇസ്ലാമില്‍ നിന്ന്ജനങ്ങളെ അകറ്റല്‍ ആണെങ്കില്‍ പിശാചിന്റെ കൂട്ടാളികള്‍ക്ക് മറ്റു പല അജണ്ടകളും ഉണ്ട്...! ദൈവിക മാര്ഗടര്ഷനത്തെ ഏതെങ്കിലും വിധത്തില്‍ തമസ്കരിചിട്ട് ആര്‍ക്കും നരകമല്ലാതെ ഒന്നും നേടാനില്ല...!
Yesterday at 9:08am · Like

Abdul Amin

Yesterday at 9:09am · Like

Dinesh Muciliath Jayadevan ദൈവിക മാര്ഗടര്ഷനത്തെ ഏതെങ്കിലും വിധത്തില്‍ തമസ്കരിചിട്ട് ആര്‍ക്കും നരകമല്ലാതെ ഒന്നും നേടാനില്ല...!
=============================
ആ പിഞ്ചുകുഞ്ഞുങ്ങളെ കശാപ്പ് ചെയ്തവര്‍ നേരെ പോയത് സ്വര്‍ഗ്ഗത്തിലേയ്ക്ക് ആയിരിയ്ക്കണം. അവിടെ ഇപ്പോള്‍ മദ്യപ്പുഴയില്‍ കുളിയ്ക്കുകയോ, ഹൂറിമാര്ക്കൊത്ത് രമിയ്ക്കുകയോ ആയിരിയ്ക്കാം. അല്ലാഹു അക്ബര്‍ വിളിച്ചിട്ടുതന്നെയാണ് അവര്‍ ആ കുട്ടികള്‍ക്ക് നേരെ നിറയൊഴിച്ചത്. കൊല്ലാന്‍ വേണ്ടി പോരുമ്പോള്‍ തന്നെ അയച്ച ദൈവീകപ്രതിനിധികള് പറഞ്ഞിരുന്നു; നാളെ ഈ നേരത്ത് നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ ആയിരിയ്ക്കും എന്ന്.
നാളെ കേരളത്തിലും ഇത് സംഭവിച്ചേയ്ക്കാം; നഷ്ടങ്ങള്‍ ഈ പറയുന്നവര്‍ക്ക് തന്നെ ഉണ്ടായേയ്ക്കാം; അപ്പോള്‍ ഇതേ അഭിപ്രായം പറയാന്‍ ഉണ്ടായാല്‍ മതി.
Yesterday at 9:14am · Like · 1

Jamal Moidutty Thandantharayil Dinesh Muciliath Jayadevan ദൈവിക മാര്ഗടര്ഷനത്തെ ഏതെങ്കിലും വിധത്തില്‍ തമസ്കരിചിട്ട് ആര്‍ക്കും നരകമല്ലാതെ ഒന്നും നേടാനില്ല...!
=============================
ആ പിഞ്ചുകുഞ്ഞുങ്ങളെ കശാപ്പ് ചെയ്തവര്‍ നേരെ പോയത് സ്വര്‍ഗ്ഗത്തിലേയ്ക്ക് ആയിരിയ്ക്കണം. അവിടെ ഇപ്പോള്‍ മദ്യപ്പുഴയില്‍ കുളിയ്ക്കുകയോ, ഹൂറിമാര്ക്കൊത്ത് രമിയ്ക്കുകയോ ആയിരിയ്ക്കാം. അല്ലാഹു അക്ബര്‍ വിളിച്ചിട്ടുതന്നെയാണ് അവര്‍ ആ കുട്ടികള്‍ക്ക് നേരെ നിറയൊഴിച്ചത്. കൊല്ലാന്‍ വേണ്ടി പോരുമ്പോള്‍ തന്നെ അയച്ച ദൈവീകപ്രതിനിധികള് പറഞ്ഞിരുന്നു; നാളെ ഈ നേരത്ത് നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ ആയിരിയ്ക്കും എന്ന്.
നാളെ കേരളത്തിലും ഇത് സംഭവിച്ചേയ്ക്കാം; നഷ്ടങ്ങള്‍ ഈ പറയുന്നവര്‍ക്ക് തന്നെ ഉണ്ടായേയ്ക്കാം; അപ്പോള്‍ ഇതേ അഭിപ്രായം പറയാന്‍ ഉണ്ടായാല്‍ മതി. <<>>>> കാര്യം മനസ്സിലാക്കാതെ എടുത്തു ചാടാതെ സഹോദരാ ... ഇസ്ലാം സമാധാനത്തിന്റെ മതമാണ് എന്ന്പറഞ്ഞു വന്നേക്കരുത് എന്ന പോസ്റ്റിനുള്ള മറുപടി ആണ് ഞാന്‍ മേലെ എഴുതിയത്.. താഴെ കാണുന്ന ഖുര്‍ആന്‍ വചനം നോക്കുക. വല്ലവനും അതിനെതിരെ ചെയ്യുന്നത് മാത്രം ഫോക്കസ് ചെയ്തു ഇതാണ് ഇസ്ലാം എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പിശാചു ശ്രമിക്കുന്നു. കൂടെ പല ദുഷ്ടന്മാരും... അവരും ഞാനും താങ്കളും എല്ലാം ദൈവത്തിന്റെ മുന്നില്‍ കണക്കു പറയേണ്ടി വരും എന്നാണു ഞാന്‍ പറഞ്ഞത്...!
[5:32]
അക്കാരണത്താല്‍ ഇസ്രയേല്‍ സന്തതികളോടു നാം കല്പിച്ചു: "ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന് മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന് രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന് രക്ഷിച്ചവനെപ്പോലെയും.” നമ്മുടെ ദൂതന്മാര് വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നു. എന്നിട്ട് പിന്നെയും അവരിലേറെപേരും ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്.
Yesterday at 9:23am · Like

Dinesh Muciliath Jayadevan ഇസ്ലാം സമാധാനത്തിന്റെ മതമാണോ, അല്ലയോ എന്നതിനൊന്നും സമകാലീനകാലഘട്ടത്തില് ഒരു പ്രസക്തിയും ഇല്ല. ആത്യന്തികമായി ജനങ്ങള്‍ ദുരന്തം അനുഭവിച്ചുകൊണ്ടിരിയ്ക്കുന്നു. "ജെഹാദ്" എന്ന concept തന്നെ മനുഷ്യരെ.പരസ്പരം വെറുക്കാന്‍ പഠിപ്പിയ്ക്കുന്ന ഒന്നാണ്. ഏതെങ്കിലുംഒരു verse എടുത്ത് അത് കിത്താബിന്റെ മൊത്തം representation ആണ് എന്ന മട്ടില്‍ present ചെയ്യരുത്; please. കൊല്ലാനും കൊന്നൊടുക്കാനും ഉള്ള എത്രയോ verses ഇതേ പുസ്തകത്തില്‍ തന്നെയുണ്ട്. എത്രയോ വട്ടം ആള്ക്കാര് ഇതൊക്കെ ഇവിടെ പൊളിച്ചടുക്കിയതും ആണ്.
ഗീതയിലെ "ചാതുര്‍വര്‍ണ്യ"വുമായി ബന്ധപ്പെട്ട ഒരു വരി ഇന്ത്യയില്‍ നൂറായിരം ജാതികള്‍ക്കും, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ദുഷിച്ച സാമൂഹ്യവ്യവസ്ഥിതികള്‍ക്കും അഞ്ച് സഹസ്രാബ്ദങ്ങളിലധികം എങ്ങനെ കാരണമായോ, അതേപോലെ തന്നെ കിത്താബിലെ ഹിംസാത്മകമായ വരികള്‍ സമകാലീന Middle East ദുരന്തങ്ങള്‍ക്ക് വഴിവെച്ചു, താങ്കള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും.
Yesterday at 9:45am · Like · 1

Jamal Moidutty Thandantharayil Dinesh Muciliath Jayadevan ഇസ്ലാം സമാധാനത്തിന്റെ മതമാണോ, അല്ലയോ എന്നതിനൊന്നും സമകാലീനകാലഘട്ടത്തില് ഒരു പ്രസക്തിയും ഇല്ല. ആത്യന്തികമായി ജനങ്ങള്‍ ദുരന്തം അനുഭവിച്ചുകൊണ്ടിരിയ്ക്കുന്നു. "ജെഹാദ്" എന്ന concept തന്നെ മനുഷ്യരെ.പരസ്പരം വെറുക്കാന്‍ പഠിപ്പിയ്ക്കുന്ന ഒന്നാണ്. ഏതെങ്കിലും ഒരു verse എടുത്ത് അത് കിത്താബിന്റെ മൊത്തം representation ആണ് എന്ന മട്ടില്‍ present ചെയ്യരുത്; please. കൊല്ലാനും കൊന്നൊടുക്കാനും ഉള്ള എത്രയോ verses ഇതേ പുസ്തകത്തില്‍ തന്നെയുണ്ട്. എത്രയോ വട്ടം ആള്ക്കാര് ഇതൊക്കെ ഇവിടെ പൊളിച്ചടുക്കിയതും ആണ്.
ഗീതയിലെ "ചാതുര്‍വര്‍ണ്യ"വുമായി ബന്ധപ്പെട്ട ഒരു വരി ഇന്ത്യയില്‍ നൂറായിരം ജാതികള്‍ക്കും, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ദുഷിച്ച സാമൂഹ്യവ്യവസ്ഥിതികള്‍ക്കും അഞ്ച് സഹസ്രാബ്ദങ്ങളിലധികം എങ്ങനെ കാരണമായോ, അതേപോലെ തന്നെ കിത്താബിലെ ഹിംസാത്മകമായ വരികള്‍ സമകാലീന Middle East ദുരന്തങ്ങള്‍ക്ക് വഴിവെച്ചു, താങ്കള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും.
3 mins · Like <<<>>> മനുഷ്യന് സൃഷ്ടിക്കപ്പെട്ട ദിവസം മുതല്‍ തന്നെ ദൈവിക മാര്‍ഗദര്‍ശനം പ്രസക്തമാണ്.. അവന് നിലനില്‍ക്കുന്ന കാലത്തോളം. സമകാലീനതിനു മാത്രമായി അതില്‍ നിന്ന് ഒഴിവോന്നുമില്ല.. അത് സമ്മതിക്കുന്നവരും എതിര്‍ക്കുന്നവരും ഉണ്ടാവും. അത് തന്നെയാണ് താങ്കളും ഞാനും തമ്മിലുള്ള പ്രധാന വ്യത്യാസവും. ഒരു ദൈവ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ വാക്കും പ്രവൃത്തിയും ആകേണ്ടത് ദൈവത്തിന്റെ തൃപ്തി ലക്ഷ്യമാക്കിയാണ്.. കാരണം ദൈവസന്നിതിയിലെ ക്കാണ് അവനു മടങ്ങാനുള്ളത്. ഗീതയില്‍ വേദങ്ങല്ക്കെതിരായ ഒരുപാട് പരാമര്‍ശങ്ങള്‍ ഉണ്ട്.. ഗീതയ്ക്കു തന്നെ എതിരായതും .... എന്നാണു ഞാന്‍ വായിച്ചപ്പോള്‍ എനിക്ക് മനസ്സിലായത്... പുനര്‍ജന്മവും സ്വര്‍ഗ്ഗ നരകങ്ങളും വൈരുദ്യം തന്നെയാണ്.. ചാതുര്‍വര്‍ണ്യം പൈശാചിക കൈകടതലിന്റെ ഭാഗമായാണ് സനാതന ധര്‍മം എന്ന് പറയപ്പെടുന്ന പല ചിന്താഗതികളുടെയും ഒരു അവിയല്‍ എന്നു പറയാവുന്ന മതതത്വങ്ങള്ക്കിടയില് കടന്നുവന്നത്. സനാതനധരാമത്തെ സംബന്ധിച്ചിടത്തോളം വൈരുധ്യം അതിന്റെ ഭാഗം എന്ന് വേണംപറയാന്‍... ദ്വൈതവും അദ്വൈതവും തന്നെ വൈരുധ്യമല്ലേ? വേദങ്ങളും ചാര്‍വാക ദര്ശങ്ങളും വൈരുധ്യമല്ലേ?...... എന്നാല്‍ ദൈവിക മാര്‍ഗദര്‍ശനം അത് അന്വേഷിക്കുന്നവര്‍ക്ക് വേണ്ടി എന്നും നിലനില്ക്കുന്നു... അതിനു വേണ്ടിയാണ് ഒരു വേദഗ്രന്ഥത്തില്‍ കൈകടതലുകള് ഉണ്ടായപ്പോള്‍ ദൈവം മറ്റൊന്ന് നല്‍കിയത്. ഖുര്‍ആന്‍ അവസാന വേദഗ്രന്തമാണ്. ഞാന്‍ അതിന്റെ അനുയായിയും താങ്കള്‍ അതിന്റെ നിഷേധിയും... താങ്കള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും....!
Yesterday at 10:05am · Like · 1

Dinesh Muciliath Jayadevan Wow!!! അതിസമര്‍ത്ഥമായി താങ്കള്‍ വിഷയം മാറ്റിമറിച്ചു!!
ഞാന്‍ സനാതനധര്‍മത്തെ promote ചെയ്തുകൊണ്ട് വല്ലതും പറഞ്ഞുവോ? ഇല്ലല്ലോ? മറിച്ച്അതിലെ ദുഷിപ്പിനെക്കുറിച്ചാണ് പറഞ്ഞതും.
എന്നെ സംബന്ധിച്ചിടത്തോളം എല്ലാ മതങ്ങളും ഒരുപോലെ ചെളിക്കുണ്ടുകളാണ്; താങ്കളുടേത്ഉള്പ്പെടെ. താങ്കള്‍ക്ക് താങ്കളുടെ മതം ഗംഭീരമായിരിയ്ക്കാം; സത്യത്തെ അന്വേഷിയ്ക്കാത്തയാളെ സത്യാന്വേഷി എന്ന് വിളിയ്ക്കുന്നതില്‍ എന്തര്‍ത്ഥം? കിത്താബില്‍ പറയുന്ന പല കാര്യങ്ങളും അബദ്ധങ്ങളാണ് എന്ന് മനസ്സിലാക്കാന്‍ സാമാന്യബോധം (common sense) മതി (അദൃശ്യങ്ങളായ തൂണുകളാല്‍ ആകാശത്തെ താങ്ങി നിര്‍ത്തിയിരിയ്ക്കുന്നു; നക്ഷത്രങ്ങളെ ഒട്ടിച്ചു വെച്ചിരിയ്ക്കുന്നു; പിശാചുക്കളെ എറിയാന്‍ നക്ഷതങ്ങളെ നാം ഉപയോഗിയ്ക്കുന്നു; കളിമണ്ണ് കുഴച്ച് മനുഷ്യനെ ഉണ്ടാക്കി; അബദ്ധങ്ങളുടെ നിര അങ്ങനെ പോകുന്നു.)
ദൈവീക മാര്‍ഗ്ഗദര്‍ശനം ... ബു ഹ ഹ ഹാ!!!!
Yesterday at 10:20am · Like · 4

Baiju Sadasivan /// ഒരു ദൈവ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ വാക്കും പ്രവൃത്തിയും ആകേണ്ടത് ദൈവത്തിന്റെ തൃപ്തി ലക്ഷ്യമാക്കിയാണ്..///
താങ്കളുടെ സത്യസന്ധയില്‍ ആദരവ് തോന്നുന്നു...! കുരുന്നു പൂക്കളെ കശക്കി എറിഞ്ഞവരും ഇത് തന്നെ പറയുമായിരുന്നില്ലേ ...?!
23 hrs · Like · 1

Prasanth Chithran mathangalude perile ivide theevravadam nadakkunnullu ...........
18 hrs · Like

Suresh Vikraman /// പുനര്‍ജന്മവും സ്വര്‍ഗ്ഗ നരകങ്ങളും വൈരുദ്യം തന്നെയാണ്. ///തീര്‍ച്ചയായും അല്ല..
16 hrs · Like

Suresh Vikraman /// ദ്വൈതവും അദ്വൈതവും തന്നെ വൈരുധ്യമല്ലേ? ///വേദങ്ങളില്‍ വൈരുധ്യങ്ങള്‍ ഇല്ല
16 hrs · Like

Suresh Vikraman // വേദങ്ങളും ചാര്‍വാക ദര്ശങ്ങളും വൈരുധ്യമല്ലേ?...... ///ചാര്‍വാകമതം, വേദമതത്തിന്റെ -സനാതന മതത്തിന്റെ ഭാഗം അല്ല
16 hrs · Like

Suresh Vikraman /// അതിനു വേണ്ടിയാണ് ഒരു വേദഗ്രന്ഥത്തില്‍ കൈകടതലുകള് ഉണ്ടായപ്പോള്‍ ദൈവം മറ്റൊന്ന് നല്‍കിയത്. ഖുര്‍ആന്‍ അവസാന വേദഗ്രന്തമാണ്. ഞാന്‍ അതിന്റെ അനുയായിയും താങ്കള്‍ അതിന്റെ നിഷേധിയും... താങ്കള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും....! ////...ഖുര്‍ആന്‍ മുഹമ്മദിന്റെമനസിലാണ് അവതരിച്ചതെന്നു ഖുര്‍ആന്‍ തന്നെ പ്രഖ്യാപിക്കുന്നു ..മനസ് ചാഞ്ചല്യത്തിന്റെ പ്രതിരൂപം തന്നെ , മനസ് അസ്ഥിരം ആകുന്നു , മനസ്സില്‍ നിന്ന് പുറപ്പെടുന്ന ഒന്നും സ്ഥിരം അല്ല ...
15 hrs · Like

Suresh Vikraman /// എന്നാല്‍ ദൈവിക മാര്‍ഗദര്‍ശനം അത് അന്വേഷിക്കുന്നവര്‍ക്ക് വേണ്ടി എന്നും നിലനില്ക്കുന്നു... അതിനു വേണ്ടിയാണ് ഒരു വേദഗ്രന്ഥത്തില്‍ കൈകടതലുകള് ഉണ്ടായപ്പോള്‍ ദൈവം മറ്റൊന്ന് നല്‍കിയത്. ഖുര്‍ആന്‍ അവസാന വേദഗ്രന്തമാണ്. ഞാന്‍ അതിന്റെ അനുയായിയും താങ്കള്‍ അതിന്റെ നിഷേധിയും... താങ്കള്‍ സമ്മതിച്ചാലും /// ഖുര്‍ആന്‍ മുഹമ്മദിന്റെ മനസിലാണ് അവതരിച്ചതെന്നു ഖുര്‍ആന്‍ തന്നെ പ്രഖ്യാപിക്കുന്നു ..മനസ് ചാഞ്ചല്യത്തിന്റെ പ്രതിരൂപം തന്നെ , മനസ് അസ്ഥിരം ആകുന്നു , മനസ്സില്‍ നിന്ന് പുറപ്പെടുന്ന ഒന്നും സ്ഥിരം അല്ല ...
15 hrs · Like

Suresh Vikraman ദ്വൈതം ആപേക്ഷിക-വ്യാവഹാരികമായ തത്വം മാത്രം , അദ്വൈതധര്മം , ആത്യന്തിക സത്യം ....അദ്വൈത സിദ്ധാന്തം കഥകള്‍ ഇല്ലാതെയും നിലനില്ക്കും ..ദാരോ (ഷാ ജഹാന്റെ കിരീടാവകാശിയായ മകന്) ശുഖോ യെ പോലെ ഒരാള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് ഭാഷാന്തരണം ചെയ്യുംവിധം , മഹത്വം ഉള്ള ഒന്നായിരുന്നു ഉപനിഷത്ത് വേദാന്തം ..നമുക്ക് ഔറംഗസീബ്-കള്‍ മാതൃകകള്‍ ആകാതിരിക്കട്ടെ ..
15 hrs · Like

Suresh Vikraman ദൈവത്തെ ആര്‍ക്കും കാണാന്‍ കഴിഞ്ഞില്ല എന്ന് വിശ്വസിക്കപ്പെടുന്നു .പക്ഷെ, മലക്കുകളും ആയി ദൈവം സംവടിച്ചതായി ഖുര്‍ആന്‍ തന്നെ പറയുന്നു ..ദൈവം കഥകള്‍ക്ക് അപ്പുറം ആകുന്നു, പക്ഷെ, മനുഷ്യന് കഥകള്‍ കൂടാതെ കഴിയില്ല , വേദാന്തം ഒരു കഥയും മേനയുന്നില്ല ,
15 hrs · Like

Suresh Vikraman ദൈവം മലാക്കുകളെ സൃഷ്ടിച്ചു , അതില്‍ ഒന്ന് ഇബിലീസ് ആയി ..ഒരു ശില്പി , ഹനുമാന്റെ ശില്പം ഉണ്ടാക്കുക ആയിരുന്നു , ശില്പം ഉണ്ടാക്കി ഉണ്ടാക്കി , ഒടുവില്‍ അതൊരു വാനര പ്രതിമ ആയി , ആ ശില്പി നല്ലൊരു ശില്പി അല്ല ..ആ ശില്പിയെ പോലെ ആണോ ദൈവം , അല്ല , ദൈവം എല്ലാ ദോഷങ്ങള്‍ക്കും ഉപരി ആണ് ..അതിനാല്‍ വേദാന്ത മതം , ഒരു വ്യക്തി ദൈവത്തെ പോലും സങ്കല്പിക്കുന്നില്ല (There is no personal God for a Vedantist )
15 hrs · Like

Suresh Vikraman പ്രകൃതി ദുരിതങ്ങള്‍ , യുദ്ധങ്ങള്‍, രോഗങ്ങള്‍, പട്ടിണി , മരണം എന്ന്വേണ്ട സകല കുഴപ്പങ്ങളും നിറഞ്ഞ സൃഷ്ടി , ഒരു ദൈവത്തില്‍ നിന്ന് ഉണ്ടായി എന്ന് , ചിന്തിക്കുകയും വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക തന്നെ ഏറ്റവും വല്യ ദൈവ ദൂഷണം ...കാരണം , ദൈവം എന്ന...See More
15 hrs · Like

Suresh Vikraman സുര നരാടിയും ഇല്ല നാമരൂപം (നാരായണഗുരു)..
15 hrs · Like

Jamal Moidutty Thandantharayil Dinesh Muciliath Jayadevan Wow!!! അതിസമര്‍ത്ഥമായി താങ്കള്‍ വിഷയം മാറ്റിമറിച്ചു!!
ഞാന്‍ സനാതനധര്‍മത്തെ promote ചെയ്തുകൊണ്ട് വല്ലതും പറഞ്ഞുവോ? ഇല്ലല്ലോ? മറിച്ച്അതിലെ ദുഷിപ്പിനെക്കുറിച്ചാണ് പറഞ്ഞതും.
എന്നെ സംബന്ധിച്ചിടത്തോളം എല്ലാ മതങ്ങളും ഒരുപോലെ ചെളിക്കുണ്ടുകളാണ്; താങ്കളുടേത്ഉള്പ്പെടെ. താങ്കള്‍ക്ക് താങ്കളുടെ മതം ഗംഭീരമായിരിയ്ക്കാം; സത്യത്തെ അന്വേഷിയ്ക്കാത്തയാളെ സത്യാന്വേഷി എന്ന് വിളിയ്ക്കുന്നതില്‍ എന്തര്‍ത്ഥം? കിത്താബില്‍ പറയുന്ന പല കാര്യങ്ങളും അബദ്ധങ്ങളാണ് എന്ന് മനസ്സിലാക്കാന്‍ സാമാന്യബോധം (common sense) മതി (അദൃശ്യങ്ങളായ തൂണുകളാല്‍ ആകാശത്തെ താങ്ങി നിര്‍ത്തിയിരിയ്ക്കുന്നു; നക്ഷത്രങ്ങളെ ഒട്ടിച്ചു വെച്ചിരിയ്ക്കുന്നു; പിശാചുക്കളെ എറിയാന്‍ നക്ഷതങ്ങളെ നാം ഉപയോഗിയ്ക്കുന്നു; കളിമണ്ണ് കുഴച്ച് മനുഷ്യനെ ഉണ്ടാക്കി; അബദ്ധങ്ങളുടെ നിര അങ്ങനെ പോകുന്നു.)
ദൈവീക മാര്‍ഗ്ഗദര്‍ശനം ... ബു ഹ ഹ ഹാ!!!!
22 hrs · Like · 4
<<>>
സനാതന ധര്മ്മതിന്റെ ദുഷിപ്പുകളെ കുറിച്ചാണ് താങ്കൾ പറഞ്ഞതെങ്കിൽ അതെ പോലെ ദുഷിപ്പുകൾ ഇല്ലാതെ ദൈവം അന്ത്യനാൾ വരേക്കുള്ള മനുഷ്യര്‍ക്കായി അവതരിപ്പിച്ച അന്തിമ വേദവും അന്ത്യപ്രവച്ചകന്റെ അധ്യപനങ്ങളും മനുഷ്യര്‍ക്ക് എന്നും അവലംബിക്കാവുന്ന പ്രമാണങ്ങൾ ആയി വള്ളി പുള്ളി വ്യത്യാസം ഇല്ലാതെ നില നില്ക്കുന്നു എന്നാണു ഞാൻ ഉദ്ദേശിച്ചത്...!
വ്യത്യാസം മറ്റുള്ളതെല്ലാം (അവയിൽ പലതും വിവിധ ദേശങ്ങളില വിവിധ കാലങ്ങളിലായി വിവിധ ദൈവ ദൂതന്മാരിലൂടെ ദൈവം അവതരിപ്പിച്ചതായിരിക്കാം.) പണ്ഡിതന്മാരും പാമരന്മാരും യഥേഷ്ടം അവരുടെ ഇഷ്ടാനിഷ്ടങ്ങൾ കടത്തിക്കൂട്ടിവികലമാക്കി എന്നതും ഖുർആനും പ്രവച്ചകധ്യപനങ്ങളും അത്തരം ശ്രമങ്ങളെ അതി ജീവിച്ചു നിലനില്ക്കുന്നു എന്നതുമാണ്...!
താങ്കളെ പ്പോലെ കിണറ്റിലെ തവളകൾക്ക് ഇതിനപ്പുറം മറ്റൊന്നും ഇല്ല എന്നോ മറ്റുള്ളതൊക്കെ ചെളിക്കുണ്ടുകൾ ആണെന്നോ തോന്നുന്നത് അവയെ കുറിച്ച് ശരിയായ അറിവില്ലാത്തതിനാൽ മാത്രമാണ്..! ചെളി നിറഞ്ഞ മനസ്സുകൽക്കുടമകൾ എഴുതി വെച്ചത് തൊണ്ട തൊടാതെ വിഴുങ്ങിയത് കൊണ്ട് സംഭവിച്ചതാകാം ..
[13:2]
നിങ്ങള്‍ കാണുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ ഉയര്‍ത്തിനിര്‍ത്തിയവന്‍ അല്ലാഹുവാണ്. പിന്നെ അവന് സിംഹാസനസ്ഥനായി. അവന് സൂര്യ ചന്ദ്രന്മാരെ അധീനപ്പെടുത്തിയിരിക്കുന്നു. എല്ലാം നിശ്ചിത കാലപരിധിയില്‍ ചരിച്ചുകൊണ്ടിരിക്കുകയാണ്. അവന് കാര്യങ്ങളെല്ലാം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. ഈ തെളിവുകളെല്ലാം വിവരിച്ചുതരികയും ചെയ്യുന്നു. നിങ്ങളുടെ നാഥനുമായി സന്ധിക്കുന്നതിനെ സംബന്ധിച്ച് നിങ്ങള്‍ ദൃഢബോധ്യമുള്ളവരാകാന്‍.
ഇവിടെ ഖുർആൻ വചനത്തിൽ തൂണുകൾ ഒന്നും കൂടാതെ എന്നാണു എഴുതിയിരിക്കുന്നത്. അത് വിമര്ഷിക്കാൻ ഒന്നും കിട്ടാത്തതിനാൽ അദൃശ്യങ്ങലായ തൂണുകളാൽ എന്നാക്കി ..!
1 hr · Like

Jamal Moidutty Thandantharayil [67:5]
ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുകളെ എറിഞ്ഞോടിക്കാനുള്ളവയുമാക്കിയിരിക്കുന്നു. അവര്‍ക്കു നാം ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
ഇവിടെ ഒന്നനാകാശത്ത് ഉള്ള നക്ഷത്രങ്ങളെയും അതുപോലെ തിളങ്ങുന്ന മറ്റു വസ്തുക്കളെയും ആണ് ഉദ്ദേശിച്ചിരിക്കുന്നത്. അവയെ പിശാചുക്കളെ എറിഞ്ഞു ഓടിക്കാനും ഉപയോഗിക്കുന്നു എന്ന് പറഞ്ഞതിൽ എന്താണ് അസാംഗത്യം / വൈരുധ്യം?
ജലത്തിൽ നിന്നും കളിമണ്ണിൽ നിന്നുമാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നത് വാസ്തവമാണ്. ഈ മണ്ണിലുള്ള ഘടകങ്ങളും ജലവും മാത്രമാണ് നമ്മുടെ മനുഷ്യശരീരം എന്നത് ശാസ്ത്ര ബോധമുള്ള ആരും സമ്മതിക്കും. അല്പന്മാർ ഒഴികെ..'!
മനുഷ്യന് പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ? (1) കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. (2) തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന് നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു. (3) തീര്‍ച്ചയായും സത്യനിഷേധികള്‍ക്ക് നാം ചങ്ങലകളും വിലങ്ങുകളും കത്തിജ്വലിക്കുന്ന നരകാഗ്നിയും ഒരുക്കി വെച്ചിരിക്കുന്നു. (4) തീര്‍ച്ചയായും പുണ്യവാന്മാര് (സ്വര്‍ഗത്തില്‍) ഒരു പാനപാത്രത്തില്‍ നിന്ന് കുടിക്കുന്നതാണ്. അതിന്റെ ചേരുവ കര്‍പ്പൂരമായിരിക്കും. (5)
താങ്കൾ കളിയാക്കിയ വചനങ്ങള ഒരു പക്ഷെ താഴെ പറയുന്നതായിരിക്കും. യുക്തി ഉണ്ടെങ്കിൽ ഒന്ന് മനസ്സിരുത്തി വായിക്കുക..
തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. (12) പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. (13) പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. (14) പിന്നീട് തീര്‍ച്ചയായും നിങ്ങള്‍ അതിനു ശേഷം മരിക്കുന്നവരാകുന്നു. (15) പിന്നീട് ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നതാണ്. (16)
ഇതൊക്കെ അബദ്ധങ്ങളുടെ നിര എന്ന് കരുതി പാവം പിശാചിന്റെ വലയിൽ വീണിരിക്കുന്നു.... പിശാചു പൊട്ടിച്ചിരിക്കുന്നു(ദൈവീക മാര്‍ഗ്ഗദര്‍ശനം ... ബു ഹ ഹ ഹാ!!!!)
1 hr · Like

Jamal Moidutty Thandantharayil Baiju Sadasivan /// ഒരു ദൈവ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ വാക്കും പ്രവൃത്തിയും ആകേണ്ടത് ദൈവത്തിന്റെ തൃപ്തി ലക്ഷ്യമാക്കിയാണ്..///
താങ്കളുടെ സത്യസന്ധയില്‍ ആദരവ് തോന്നുന്നു...! കുരുന്നു പൂക്കളെ കശക്കി എറിഞ്ഞവരും ഇത് തന്നെ പറയുമായിരുന്നില്ലേ ...?!
21 hrs · Like · 1
<<>>
സത്യം ദൈവത്തിനറിയാം. ഒരു നിരപരാധിയെ കൊന്നവൻ മനുഷ്യരാശിയെ മുഴുവൻ കൊന്നവനെ പോലെയാണ് എന്നതാണ് ഖുർആനിന്റെ വീക്ഷണം. ദൈവത്തിന്റെ തൃപ്തി ലക്ഷ്യം വെക്കുന്ന ഒരു വിശ്വാസിക്ക് കുട്ടികളെ പോയിട്ട് ഒരു നിരപരാധിയും കൊല്ലാൻ സാധിക്കില്ല. എല്ലാം ഇപ്പോൾ മാധ്യമങ്ങളും അതിനെ വിലക്കെടുത്ത സാമ്രാജ്യത്വവും കൂടി ആണ് തീരുമാനിക്കുന്നത് എന്ന ശരിയോ തെറ്റോ ആയ ഒരു ധാരണ എനിക്കുണ്ട്. താലിബാനെയൊക്കെ അമേരിക്കാൻ പട്ടാളം നശിപ്പിച്ചു എന്നും ഇപ്പോൾ അമേരിക്ക നിശ്ചയിച്ച അവരുടെ പണം പറ്റുന്ന താലിബാനും ഐസിസുമൊക്കെ ആണ് മീഡിയയിൽ വരുന്നത് എന്നും അത് ഇസ്ലാമിന്റെ പ്രചരണം തടയാൻ വേണ്ടി ആണ് എന്നുമൊക്കെ ആണ് ഞാൻ മനസ്സിലാക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ശരിയായ മതബോധവും ഗൈഡന്‍സും കിട്ടാത്ത രോഷാകുലരായ ചെറുപ്പക്കാരെ പണവും തെറ്റായ മാർഗദർശനവും നല്കി കുഴപ്പങ്ങളിലേക്ക് തള്ളിവിട്ടു ആടിനെ പട്ടിയാക്കി കൊള്ളുന്ന ജൂത തന്ത്രം പലയിടത്തും വിജയിക്കുന്നു.. മീഡിയയിൽ വരുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്ന അല്പന്മാർ അതേറ്റു പിടിക്കുന്നു...
1 hr · Like

Jamal Moidutty Thandantharayil Suresh Vikraman /// പുനര്‍ജന്മവും സ്വര്‍ഗ്ഗ നരകങ്ങളും വൈരുദ്യം തന്നെയാണ്. ///തീര്‍ച്ചയായും അല്ല..
14 hrs · Like
Suresh Vikraman /// ദ്വൈതവും അദ്വൈതവും തന്നെ വൈരുധ്യമല്ലേ? ///വേദങ്ങളില്‍ വൈരുധ്യങ്ങള്‍ ഇല്ല
14 hrs · Like
Suresh Vikraman // വേദങ്ങളും ചാര്‍വാക ദര്ശങ്ങളും വൈരുധ്യമല്ലേ?...... ///ചാര്‍വാകമതം, വേദമതത്തിന്റെ -സനാതന മതത്തിന്റെ ഭാഗം അല്ല
14 hrs · ലൈക്
<<>>
ഈ ജന്മത്തിൽ തെറ്റ് ചെയ്യുന്നവാൻ അടുത്ത ജന്മത്തിൽ പന്നിയ്ടെയും പട്ടിയുടെയും ചന്ടാലന്റെയും യോനിയിൽ ജനിക്കുന്നു എന്നും പുണ്യം ചെയ്യുന്നവാൻ അടുത്ത ജന്മത്തിൽ ബ്രാഹ്മണ യോനിയിൽ ജനിക്കുന്നു എന്നുമുള്ള വിശ്വാസവും
ഇഹലോക ജീവിതത്തിലെ നന്മ തിന്മകൾ അനുസരിച്ച് പരലോകത്ത് സ്വർഗനരകങ്ങൾ ലഭിക്കുന്നു എന്നാ വിശ്വാസവും വിരുദ്ധമല്ല എന്ന് വിശ്വസിക്കാനും പറയാനും പടിപ്പിക്കപ്പെട്ടവർ അത് പറഞ്ഞു കൊണ്ടേ ഇരിക്കും.
ദ്വൈതം എന്നാൽ രണ്ട്. അഥവാ സ്രഷ്ടാവ് വേറെ സൃഷ്ടി വേറെ... അദ്വൈതം എന്നാൽ രണ്ടില്ല. ഒന്നേ ഉള്ളൂ.. സ്രഷ്ടാവും സൃഷ്ടിയും ഒന്ന് തന്നെ. ഞാനും നീയും കല്ലും മഴയും കാടും മൃഗങ്ങളും പാലും തേനും മലവും ചലവും എല്ലാം ഒന്ന് തന്നെ . അഥവാ ദൈവം തന്നെ.. ഇതിലും വൈരുധ്യം ഇല്ലത്രെ..! ഹ ഹ
ഭാരതത്തിൽ വന്ന എല്ലാ ചിന്തധാരകളെയും സ്വാഗതം ചെയ്ത് സ്വാംശീകരിച്ചതാന് സനാതന മതം എങ്കിൽ ഓരോരുത്തര്‍ക്കും തോന്നിയ പോലെ ജീവിക്കാനുള്ള തോന്നിവാസമതം ആയി അത് അധപതിച്ചിട്ടുണ്ട്..
അല്ലെങ്കിൽ എന്താണ് മതം എന്നും എന്താണ് മതമാല്ലത്തത് എന്നും എന്താണ് മതപ്രമാനങ്ങൾ എന്നും എന്താണ് അതിന്റെ ലക്ഷ്യം എന്നും എന്താണ് വിലക്കുന്നത് എന്നും എന്താണ് അനുവദിക്കുന്നത് എന്നും എന്താണ് പപപുന്യങ്ങൾ എന്നും ആരാണ് സ്രഷ്ടാവ് എന്നും ആരാണ് സൃഷ്ടി എന്നുമെല്ലാം നിര്‍വചിക്കണം.
1 hr · Like

Jamal Moidutty Thandantharayil Suresh Vikraman /// അതിനു വേണ്ടിയാണ് ഒരു വേദഗ്രന്ഥത്തില്‍ കൈകടതലുകള് ഉണ്ടായപ്പോള്‍ ദൈവം മറ്റൊന്ന് നല്‍കിയത്. ഖുര്‍ആന്‍ അവസാന വേദഗ്രന്തമാണ്. ഞാന്‍ അതിന്റെ അനുയായിയും താങ്കള്‍ അതിന്റെ നിഷേധിയും... താങ്കള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും....! ////...ഖുര്‍ആന്‍ മുഹമ്മദിന്റെമനസിലാണ് അവതരിച്ചതെന്നു ഖുര്‍ആന്‍ തന്നെ പ്രഖ്യാപിക്കുന്നു ..മനസ് ചാഞ്ചല്യത്തിന്റെ പ്രതിരൂപം തന്നെ , മനസ് അസ്ഥിരം ആകുന്നു , മനസ്സില്‍ നിന്ന് പുറപ്പെടുന്ന ഒന്നും സ്ഥിരം അല്ല ...
14 hrs · Like <<>> പ്രവാചകന്മാരെ തിരഞ്ഞെടുക്കുന്നതും അവര്ക് മാനുഷികമായ പിഴവുകൾ തിരുത്തി കൊടുക്കുന്നതും ദൈവമാണ്. ഖുറാനിൽ പിഴവ് വരാതെ അത് സംരക്ഷിച്ചു അത് മാനവരാശിക്ക് എത്തിച്ചു കൊടുക്കേണ്ടത് ദൈവത്തിന്റെ ബാധ്യതയാണ്. അത് ഖുർആൻ പല വചനങ്ങളിലും പ്രഖ്യാപിക്കുന്നുണ്ട്...!
ഖുർആൻ 68: 1-7 നൂന്- പേനയും അവര്‍ എഴുതുന്നതും തന്നെയാണ സത്യം. (1) നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം കൊണ്ട് നീ ഒരു ഭ്രാന്തനല്ല. (2) തീര്‍ച്ചയായും നിനക്ക് മുറിഞ്ഞ് പോകാത്ത പ്രതിഫലമുണ്ട്. (3) തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു. (4) ആകയാല്‍ വഴിയെ നീ കണ്ടറിയും; അവരും കണ്ടറിയും; (5) നിങ്ങളില്‍ ആരാണ് കുഴപ്പത്തിലകപ്പെട്ടവനെന്ന് (6) തീര്‍ച്ചയായും നിന്റെ രക്ഷിതാവ് അവന്റെ മാര്‍ഗം വിട്ടു പിഴച്ചുപോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. സന്മാര്ഗം പ്രാപിച്ചവരെപ്പറ്റിയും അവന് നല്ലവണ്ണം അറിയുന്നവനാകുന്നു. (7)
1 hr · Like

Jamal Moidutty Thandantharayil Suresh Vikraman /// എന്നാല്‍ ദൈവിക മാര്‍ഗദര്‍ശനം അത് അന്വേഷിക്കുന്നവര്‍ക്ക് വേണ്ടി എന്നും നിലനില്ക്കുന്നു... അതിനു വേണ്ടിയാണ് ഒരു വേദഗ്രന്ഥത്തില്‍ കൈകടതലുകള് ഉണ്ടായപ്പോള്‍ ദൈവം മറ്റൊന്ന് നല്‍കിയത്. ഖുര്‍ആന്‍ അവസാന വേദഗ്രന്തമാണ്. ഞാന്‍ അതിന്റെ അനുയായിയും താങ്കള്‍ അതിന്റെ നിഷേധിയും... താങ്കള്‍ സമ്മതിച്ചാലും /// ഖുര്‍ആന്‍ മുഹമ്മദിന്റെ മനസിലാണ് അവതരിച്ചതെന്നു ഖുര്‍ആന്‍ തന്നെ പ്രഖ്യാപിക്കുന്നു ..മനസ് ചാഞ്ചല്യത്തിന്റെ പ്രതിരൂപം തന്നെ , മനസ് അസ്ഥിരം ആകുന്നു , മനസ്സില്‍ നിന്ന് പുറപ്പെടുന്ന ഒന്നും സ്ഥിരം അല്ല ...
14 hrs · ലൈക്
<<>>
ഖുർആൻ 80 : 11-16 >> നിസ്സംശയം ഇത് (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച. (11) അതിനാല്‍ ആര് ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ. (12) ആദരണീയമായ ചില ഏടുകളിലാണത്. (13) ഔന്നത്യം നല്കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍) (14) ചില സന്ദേശവാഹകരുടെ കൈകളിലാണത്. (15) മാന്യന്മാരും പുണ്യവാന്മാരും ആയിട്ടുള്ളവരുടെ. (16)
1 hr · Like

Jamal Moidutty Thandantharayil Suresh Vikraman ദ്വൈതം ആപേക്ഷിക-വ്യാവഹാരികമായ തത്വം മാത്രം , അദ്വൈതധര്മം , ആത്യന്തിക സത്യം ....അദ്വൈത സിദ്ധാന്തം കഥകള്‍ ഇല്ലാതെയും നിലനില്ക്കും ..ദാരോ (ഷാ ജഹാന്റെ കിരീടാവകാശിയായ മകന്) ശുഖോ യെ പോലെ ഒരാള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് ഭാഷാന്തരണം ചെയ്യുംവിധം , മഹത്വം ഉള്ള ഒന്നായിരുന്നു ഉപനിഷത്ത് വേദാന്തം ..നമുക്ക് ഔറംഗസീബ്-കള്‍ മാതൃകകള്‍ ആകാതിരിക്കട്ടെ ..
14 hrs · ലൈക്
<<>>
മുൻവിധികൾ നീക്കി വെച്ച് നന്മ ചെയ്യുന്നതും പറയുന്നതും മുഖം നോക്കാതെ അംഗീകരിക്കുന്ന ഒരു മനസ്സ് നമുക്കുണ്ടാകണം..
ഔറംഗസീബ് അല്ല മുസ്ലിംകളുടെ മാതൃക.. ദൈവ ദൂതന ആണ്..
എന്നാൽ വലിയൊരു സാമ്രാജ്യത്തിന്റെ ഭരണാധികാരി ആയിട്ടും ജനങ്ങളുടെ സമ്പത്തിൽ നിന്നൊന്നും എടുക്കാതെ സ്വന്തമായി ഖുർആൻ എഴുതിയും ചെരുപ്പ് തുന്നിയും കിട്ടുന്ന അധ്വാനഫലം കൊണ്ട് മാത്രം ഭക്ഷണം കഴിച്ചിരുന്ന, തന്റെ ചിലവുകൾ നടത്തിയിരുന്ന ഔരംഗസീബിനെ കുറിച്ച് എത്രപേര്‍ക്ക് അറിയാം..
മതവിദ്വേഷം കൊണ്ട് ചരിത്രം മുഴുവൻ വ്യാജമാക്കി ഹിന്ദുത്വ വ്യാജ കഥകൾ നിർമ്മിച്ച് തിരുത്തിയെഴുതി കളവിലൂടെയും വഞ്ചനയിലൂദെയും അധികാരം നേടി ബലപ്രയോഗത്തിലൂടെ മതം മാറ്റാൻ ശ്രമിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.. എങ്കിലും നശ്വരമായ ഈ ജീവിതത്തിനു ശേഷം ദൈവ സന്നിതിയിൽ തന്റെ ഓരോ വാക്കിനും പ്രവര്‍ത്തിക്കും കണക്കു ബോധിപ്പിക്കേണ്ടി വരുമെന്ന ഉത്തമ ബോധ്യമുള്ളതിനാൽ ആളെ നോക്കണ്ട തെളിവ് നോക്കുക എന്ന മഹദ് വചനത്തിനു പ്രസക്തി നഷ്ടപ്പെടുന്നില്ല ..
1 hr · Like

Jamal Moidutty Thandantharayil Suresh Vikraman ദൈവത്തെ ആര്‍ക്കും കാണാന്‍ കഴിഞ്ഞില്ല എന്ന് വിശ്വസിക്കപ്പെടുന്നു .പക്ഷെ, മലക്കുകളും ആയി ദൈവം സംവടിച്ചതായി ഖുര്‍ആന്‍ തന്നെ പറയുന്നു ..ദൈവം കഥകള്‍ക്ക് അപ്പുറം ആകുന്നു, പക്ഷെ, മനുഷ്യന് കഥകള്‍ കൂടാതെ കഴിയില്ല , വേദാന്തം ഒരു കഥയും മേനയുന്നില്ല ,
14 hrs · ലൈക്
<<>>
(102) കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവന് കണ്ടെത്തുകയും ചെയ്യും. അവന് സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു. (103)
സംവദിക്കാൻ കാണണം എന്നില്ലല്ലോ.. നാം തമ്മിൽ കണ്ടിട്ടാണോ സംവദിക്കുന്നത്? മലക്കുകലുമായി സംഭാഷണം നടത്തി എന്ന് മാത്രമാണ് അല്ലാഹു ഖുർആനിൽ പറഞ്ഞത്... മൂസാ നബിയുമായി അല്ലാഹു സംവദിചതായി ഖുർആൻ തന്നെ പറയുന്നുണ്ട്...
ഖുർആൻ 7:143 >>നമ്മുടെ നിശ്ചിത സമയത്തിന് മൂസാ വരികയും, അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തപ്പോള്‍ മൂസാ പറഞ്ഞു: എന്റെ രക്ഷിതാവേ, (നിന്നെ) എനിക്കൊന്നു കാണിച്ചുതരൂ. ഞാന്‍ നിന്നെയൊന്ന് നോക്കിക്കാണട്ടെ. അവന് (അല്ലാഹു) പറഞ്ഞു: നീ എന്നെ കാണുകയില്ല തന്നെ. എന്നാല്‍ നീ ആ മലയിലേക്ക് നോക്കൂ. അത് അതിന്റെ സ്ഥാനത്ത് ഉറച്ചുനിന്നാല്‍ വഴിയെ നിനക്കെന്നെ കാണാം. അങ്ങനെ അദ്ദേഹത്തിന്റെ രക്ഷിതാവ് പര്വ്വതത്തിന് വെളിപ്പെട്ടപ്പോള്‍ അതിനെ അവന് പൊടിയാക്കി. മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു. എന്നിട്ട് അദ്ദേഹത്തിന് ബോധം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്! ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. ഞാന്‍ വിശ്വാസികളില്‍ ഒന്നാമനാകുന്നു. (143)
35 mins · Like

Jamal Moidutty Thandantharayil Suresh Vikraman ദൈവം മലാക്കുകളെ സൃഷ്ടിച്ചു , അതില്‍ ഒന്ന് ഇബിലീസ് ആയി ..ഒരു ശില്പി , ഹനുമാന്റെ ശില്പം ഉണ്ടാക്കുക ആയിരുന്നു , ശില്പം ഉണ്ടാക്കി ഉണ്ടാക്കി , ഒടുവില്‍ അതൊരു വാനര പ്രതിമ ആയി , ആ ശില്പി നല്ലൊരു ശില്പി അല്ല ..ആ ശില്പിയെ പോലെ ആണോ ദൈവം , അല്ല , ദൈവം എല്ലാ ദോഷങ്ങള്‍ക്കും ഉപരി ആണ് ..അതിനാല്‍ വേദാന്ത മതം , ഒരു വ്യക്തി ദൈവത്തെ പോലും സങ്കല്പിക്കുന്നില്ല (There is no personal God for a Vedantist )
14 hrs · ലൈക്
<<>>
ആരാണ് ഈ മണ്ടത്തരം താങ്കളെ പഠിപ്പിച്ചത്...?
ഖുർആൻ 18: 50 >> നാം മലക്കുകളോട് നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) അവര്‍ പ്രണാമം ചെയ്തു. ഇബ്ലീസ് ഒഴികെ. അവന് ജിന്നുകളില്‍ പെട്ടവനായിരുന്നു. അങ്ങനെ തന്റെ രക്ഷിതാവിന്റെ കല്പന അവന് ധിക്കരിച്ചു. എന്നിരിക്കെ നിങ്ങള്‍ എന്നെ വിട്ട് അവനെയും അവന്റെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ? അവര്‍ നിങ്ങളുടെ ശത്രുക്കളത്രെ. അക്രമികള്‍ക്ക് (അല്ലാഹുവിന്) പകരം കിട്ടിയത് വളരെ ചീത്ത തന്നെ.
നിങ്ങൾ ആദാമിന് പ്രണാമം ചെയ്യുക എന്നതായിരുന്നു അല്ലാഹുവിന്റെ കല്പന. മുന്നിലുള്ള മലക്കുകളുടെ സമൂഹം മുഴുവൻ അത് ചെയ്ത്. കൂട്ടത്തിൽ ജിന്നിൽ പെട്ട ഇബ്ലീസും ഉണ്ടായിരുന്നു. അവൻ അഹങ്കാരം കൊണ്ട് സുജൂദ് ചെയ്തില്ല. അവനോടു കല്പന നിഷേധിച്ചതിനു കാരണം ചോദിച്ചപ്പോൾ അവൻ പറഞ്ഞു. ഞാൻ തീയിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവാൻ ആണ്. കളിമണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ട മനുഷ്യന് ഞാൻ സുജൂദു ചെയ്യില്ല എന്ന്. ഇതിൽ താങ്കളുടെ ഭാവന കൂടി കൂട്ടിയപ്പോൾ മേലെ പറഞ്ഞ പോലെ വികൃതമായി. മുന്‍ കാല വേദഗ്രന്തങ്ങൾ എല്ലാം വികൃതമായ പോലെ..
26 mins · Like

Jamal Moidutty Thandantharayil Suresh Vikraman പ്രകൃതി ദുരിതങ്ങള്‍ , യുദ്ധങ്ങള്‍, രോഗങ്ങള്‍, പട്ടിണി , മരണം എന്ന്വേണ്ട സകല കുഴപ്പങ്ങളും നിറഞ്ഞ സൃഷ്ടി , ഒരു ദൈവത്തില്‍ നിന്ന് ഉണ്ടായി എന്ന് , ചിന്തിക്കുകയും വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക തന്നെ ഏറ്റവും വല്യ ദൈവ ദൂഷണം ...കാരണം , ദൈവം എന്ന് ഏതിനെ എങ്കിലും വിളിക്കണം എങ്കില്‍ , ആ സത്യം , കുറ്റം അറ്റ ഒന്നാകണം ..ദൈവം എല്ലാ കുറ്റവും കുറവുകള്‍ക്കും അപ്പുറമുള്ള സത്യം ആകുന്നു .അതിനാല്‍ വേദാന്തത്തിലെ " ദൈവം " സ്രിഷ്ടിക്കുന്നുമില്ല , സംഹരിക്കുന്നുമില്ല
14 hrs · ലൈക്
<<>>
വിവിധ മനുഷ്യര്‍ക്ക് വിവിധ സങ്കൽപ്പങ്ങൾ ഉണ്ടാകും.. അതുപോലെ വേണം ദൈവം എന്ന് ശഠിക്കുന്നത് ലളിതമായി പറഞ്ഞാൽ അല്പത്വം ആണ്..
ദൈവം എന്താണെന്നു മനുഷ്യൻ അല്ല നിര്‍വചിക്കേണ്ടത്. തന്റെ സ്രഷ്ടാവ് ഇങ്ങിനെ ആയിരിക്കണം എന്ന് നിസ്സാരനായ മനുഷ്യൻ പറയുന്നതിനെ കുറിച്ച് എന്ത് പറയാൻ.
ഈ ലോകത്ത് എല്ലാവരും തുല്യരും ആര്‍ക്കും തിന്മ ചെയ്യാൻ പറ്റാതെ വെറും നന്മ മാത്രം ചെയ്യാൻ പറ്റുന്ന അവസ്ഥ. യന്ത്രങ്ങളെ പോലെ. ഒരാള്‍ക്ക് മറ്റൊരല്കെതിരിൽ ചിന്തിക്കാൻ പോലും സാധിക്കില്ല. എല്ലാം നന്നായി പ്രോഗ്രാം ചെയ്ത് വെച്ചത്. രോഗമോ അപകടങ്ങളോ മരണമോ ഇല്ല. വിശപ്പും ദാഹവും ഇല്ല . ഭക്ഷണം ഒരു രസത്തിനു സമയത്തിന് ആകാശത്ത് നിന്ന് ഇറങ്ങി വരുന്നു. എല്ലാവരും സുന്ദരന്മാരും സുന്ദരികളും. എന്നിട്ട് ഒരു ദിവസം എല്ലാവരെയും മരിപ്പിച്ചു എല്ലാവര്ക്കും പുനർജ്ജന്മം കൊടുത്തു എല്ലാവരെയും സ്വര്ഗതിലാക്കുന്നു. ഞങ്ങൾ ആദ്യമാണോ സ്വർഗതിലുണ്ടായിരുന്നത് അതോ ഇപ്പോഴാണോ എന്ന് തോന്നിപ്പിക്കുമാര് യാതൊരു കുറവും ഇല്ലാത്ത സൃഷ്ടിപ്പ്. ഇങ്ങിനെ ഒന്ന് ചെയ്താൽ മതി എന്ന് ദൈവത്തിനു അങ്ങോട്ട് പഠിപ്പിച്ചു കൊടുക്കണോ?
6:148-149 ആ ബഹുദൈവ വാദികള്‍ പറയും: "അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പൂര്‍വപിതാക്കളോ ബഹുദൈവവിശ്വാസികളാകുമായിരുന്നില്ല. ഞങ്ങള്‍ ഒന്നും നിഷിദ്ധമാക്കുമായിരുന്നുമില്ല.” അപ്രകാരം തന്നെ അവര്‍ക്ക് മുമ്പുള്ളവരും നമ്മുടെ ശിക്ഷ അനുഭവിക്കുവോളം സത്യത്തെ തള്ളിപ്പറഞ്ഞു. പറയുക: "നിങ്ങളുടെ വശം ഞങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരാവുന്ന വല്ല വിവരവുമുണ്ടോ? ഊഹത്തെ മാത്രമാണ് നിങ്ങള്‍ പിന്‍പറ്റുന്നത്. നിങ്ങള്‍ കേവലം അനുമാനങ്ങളാവിഷ്കരിക്കുകയാണ്.” (148) പറയുക: തികവുറ്റ തെളിവുള്ളത് അല്ലാഹുവിനാണ്. അവനിച്ഛിച്ചിരുന്നെങ്കില്‍ നിങ്ങളെയെല്ലാം അവന് നേര്‍വഴിയിലാക്കുമായിരുന്നു. (149)
11 mins · Like

Jamal Moidutty Thandantharayil അല്ലാഹു അവൻ പറഞ്ഞത് മാത്രം ചെയ്യുന്ന ഒരു വിഭാഗത്തെ സൃഷ്ടിച്ചിട്ടുണ്ട്.. അതാണ് മലക്കുകൾ.
21:16-24>> ഈ ആകാശവും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കുട്ടിക്കളിയായി ഉണ്ടാക്കിയതല്ല. (16) നാം ഒരു വിനോദമുണ്ടാക്കാനുദ്ദേശിച്ചിരുന്നെങ്കില്‍ നാം സ്വയം തന്നെ അതു ചെയ്യുമായിരുന്നു. എന്നാല്‍ നാമങ്ങനെ ചെയ്തിട്ടില്ല. (17) നാം സത്യംകൊണ്ട് അസത്യത്തെ ഇടിക്കുന്നു. അങ്ങനെ അത് അസത്യത്തെ ഉടയ്ക്കുന്നു. അതോടെ അസത്യം അപ്രത്യക്ഷമാകുന്നു. നിങ്ങള്‍ സങ്കല്പിച്ചു പറയുന്നതു കാരണം നിങ്ങള്‍ക്കു നാശം. (18) ആകാശഭൂമികളിലുള്ള സകലതും അല്ലാഹുവിന്റേതാണ്. അവന്റെ അടുത്തുള്ളവര്‍ അവന്ന് വഴിപ്പെടുന്നതിലൊട്ടും അഹങ്കരിക്കുന്നില്ല. അവര്‍ ക്ഷീണിക്കുന്നുമില്ല. (19) ഇടവേളകളില്ലാതെ രാവും പകലും അവനെ അവര്‍ വാഴ്ത്തിക്കൊണ്ടേയിരിക്കുന്നു. (20) ഈ ഭൂമിയില്‍ അവര്‍ സങ്കല്പിച്ചുവെച്ച ദൈവങ്ങള്‍ക്ക് മരിച്ചവരെ ജീവിപ്പിക്കാനാവുമോ? (21) ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അവ രണ്ടും താറുമാറാകുമായിരുന്നു. ഇക്കൂട്ടര്‍ പറഞ്ഞുപരത്തുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനാണ് അല്ലാഹു. സിംഹാസനത്തിന്ന് അധിപനാണവന്‍. (22) അവന് പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ആരും ചോദ്യംചെയ്യുകയില്ല. എന്നാല്‍ ഉറപ്പായും അവര്‍ ചോദ്യം ചെയ്യപ്പെടും. (23) അതല്ല, അവര്‍ അവനെക്കൂടാതെ മറ്റു ദൈവങ്ങളെ സ്വീകരിച്ചിരിക്കയാണോ? പറയുക: "നിങ്ങള്‍ക്കുള്ള തെളിവ് കൊണ്ടുവരൂ. എന്റെ കൂടെയുള്ളവര്‍ക്കുള്ള ഉദ്ബോധനമാണിത്. എന്റെ മുമ്പുള്ളവര്‍ക്കുള്ള ഉദ്ബോധനവും ഇതു തന്നെയായിരുന്നു.” എന്നാല്‍ അവരിലേറെ പേരും സത്യമറിയുന്നില്ല. അതിനാലവര്‍ പിന്തിരിഞ്ഞുകളയുകയാണ്. (24)
10 mins · Like

Jamal Moidutty Thandantharayil എന്നാൽ മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത് അവരെ പരീക്ഷിക്കാനാണ്..
67:1-2 >> ആധിപത്യം ആരുടെ കരങ്ങളിലാണോ അവന് മഹത്വത്തിന്നുടമയത്രെ. അവന് എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്. (1) മരണവും ജീവിതവും സൃഷ്ടിച്ചവന്. കര്‍മ നിര്‍വഹണത്തില്‍ നിങ്ങളിലേറ്റം മികച്ചവരാരെന്ന് പരീക്ഷിക്കാനാണത്. അവന് അജയ്യനാണ്. ഏറെ മാപ്പേകുന്നവനും. (2)
Yesterday at 11:05am · Like

Rahul Raj NJANGAL INIYUM INIYUM PARAYUM "" SAMADHANATHINTAY BRANTH PIDICHA MATHAMANU ISLAM "" ennu . INNIYUM INIYUM PARAYUM
3 hrs · Like

Jamal Moidutty Thandantharayil Rahul Raj NJANGAL INIYUM INIYUM PARAYUM "" SAMADHANATHINTAY BRANTH PIDICHA MATHAMANU ISLAM "" ennu . INNIYUM INIYUM PARAYUM
Just now · Like
<<>>
സാരമില്ല.. ഞങ്ങൾ സഹിച്ചോളാം.. താങ്കള്‍ക്ക് ദൈവം മനസ്സമാധാനം തരട്ടെ...!
3 hrs · Like

Rahul Raj KOLLUMBOLUM AVARAY MANASSU KONDU SUPPORT CHEYYUMBOLUM KITTUNNA MANASSAMADHANAM ENTHAYAKUM ENIKKU KITTILLA, ATHU THEERCHA
3 hrs · Like

Jamal Moidutty Thandantharayil Rahul Raj KOLLUMBOLUM AVARAY MANASSU KONDU SUPPORT CHEYYUMBOLUM KITTUNNA MANASSAMADHANAM ENTHAYAKUM ENIKKU KITTILLA, ATHU THEERCHA
3 mins · Like
<<>>
താങ്കൾ വലിയ സന്തോഷ/ തമാശ ഐക്കണ്‍ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ടല്ലോ... അത് കൊണ്ട് തന്നെ വിഷയം താങ്കൾ എങ്ങിനെ ആണ് ചര്‍ച്ചക്കെടുത്തത് എന്ന് മനസ്സിലാകുന്നുണ്ട്.. ഞാൻ ഒരിക്കലും കൊലപാതകാതെ ന്യായീകരിച്ചിട്ടില്ല. എന്റെ മേലെ എഴുതിയ കമെന്റുകൾ വായിച്ചാൽ അത് മനസ്സിലാകും. ഒരു നിരപരാധിയെ കൊന്നവനെ മനുഷ്യ കുലത്തെ കൊന്നവനെ പോലെ ആണ് ഖുർആൻ വരച്ചു കാണിക്കുന്നത്..
[5:32]
അക്കാരണത്താല്‍ ഇസ്രയേല്‍ സന്തതികളോടു നാം കല്പിച്ചു: "ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന് മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന് രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന് രക്ഷിച്ചവനെപ്പോലെയും.” നമ്മുടെ ദൂതന്മാര് വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നു. എന്നിട്ട് പിന്നെയും അവരിലേറെപേരും ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്.
3 hrs · Like

Rahul Raj Jamal Moidutty Thandantharayil sahacharythinoth upayogikkan Quran il pala baagathu paraspara virudhamaya karyangal ezhuthiyittund. Quran says its Ok to Liwe for Islam. Ithayirunnu aaluday udhesham.....


Rahul Raj Ithanu neee paranja samahdnanthintay matham. pls don't say that These words are taken out of context. these are independent verses and has nothing tot do with verses above or below it. enjoy the killing spree of islam followers
Jamal Moidutty Thandantharayil Rahul Raj Ithanu neee paranja samahdnanthintay matham. pls don't say that These words are taken out of context. these are independent verses and has nothing tot do with verses above or below it. enjoy the killing spree of islam followers <<<<>>>>ഇസ്ലാമിനെ ആക്രമിക്കാൻ പിശാചിന്റെ കൂട്ടാളികൾ ഉപയോഗിക്കുന്ന വില കുറഞ്ഞ ഒരു തന്ത്രമാണ് മുകളിൽ നിങ്ങൾ ഉപയോഗിച്ചത്... വചനങ്ങൾ പൂര്‍ണ ആശയം ലഭ്യമാക്കാതെ സന്ദർഭത്തിൽ നിന്ന് അടര്‍ത്തിയെടുത്തു തെറ്റിധരിപ്പിക്കുക.
ഇവിടെ യുദ്ധത്തിനു വരുന്നവരോട് ഭീരുക്കൾ ആയിരിക്കാതെ സത്യത്തിനും നീതിക്കും വേണ്ടി യുദ്ധം ചെയ്യാനുള്ള ആഹ്വാനം ആണ്. അവിടെയും അതിര് കവിയരുത് എന്ന നിര്‍ദേശം ഉണ്ട്.. അതിനെയാണ് നിങ്ങലെപോലുള്ള സത്യത്തെ വ്യഭിച്ചരിക്കുന്നവർ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്നത്...
വെറുതെയല്ല പരലോകവും സ്വർഗ്ഗ നരകങ്ങളും..!
[2:190]
നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് ദൈവമാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ പരിധി ലംഘിക്കരുത്. അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. ഏറ്റുമുട്ടുന്നത് എവിടെവെച്ചായാലും നിങ്ങളവരെ വധിക്കുക. അവര്‍ നിങ്ങളെ പുറത്താക്കിയിടത്തുനിന്ന് നിങ്ങളവരെയും പുറന്തള്ളുക. മര്‍ദനം കൊലയെക്കാള്‍ ഭീകരമാണ്. മസ്ജിദുല്‍ ഹറാമിനടുത്തുവെച്ച് അവര്‍ നിങ്ങളോടേറ്റുമുട്ടുന്നില്ലെങ്കില്‍ അവിടെ വെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്. അഥവാ, അവര്‍ നിങ്ങളോടു യുദ്ധം ചെയ്യുകയാണെങ്കില്‍ നിങ്ങളവരെ വധിക്കുക. അതാണ് അത്തരം സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം. (191) എന്നാല്‍ അവര്‍ വിരമിക്കുകയാണെങ്കിലോ, അറിയുക: അല്ലാഹു ഏറെ മാപ്പേകുന്നവനും ദയാമയനുമാകുന്നു. (192) മര്‍ദനം ഇല്ലാതാവുകയും “ദീന്" അല്ലാഹുവിന്റേതായിത്തീരുക യും ചെയ്യുന്നതുവരെ നിങ്ങളവരോടു യുദ്ധം ചെയ്യുക. എന്നാല്‍ അവര്‍ വിരമിക്കുക യാണെങ്കില്‍ അറിയുക: അതിക്രമികളോടല്ലാതെ ഒരുവിധ കയ്യേറ്റവും പാടില്ല. (193)

2 hrs · Edited · Like

Jamal Moidutty Thandantharayil 3: 28 >> ഇത് ആത്മ മിത്രങ്ങൾ ആക്കുന്ന കാര്യമാണ്. സാധാരണ മിത്രങ്ങൾ ആക്കുന്ന കാര്യമല്ല. തന്റെ രഹസ്യങ്ങൾ / അല്ലെങ്കിൽ ഇസ്ലാമിക രാഷ്ട്രത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ വരെ സൂക്ഷിക്കാൻ വേണ്ടി എല്പിക്കാവുന്ന രീതിയിൽ ഒരു ആത്മ മിത്രമായി എടുക്കാൻ ഒരു ...See More
2 hrs · Edited · Like

Jamal Moidutty Thandantharayil ഇസ്ലാം അല്ലാത്ത ജീവിതമാര്‍ഗം ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍, അവനില്‍നിന്നത് സ്വീകരിക്കുകയില്ല. പരലോകത്തോ അവന് പരാജിതരിലുമായിരിക്കും. (3: 85)
ഇത് ഇസ്ലാം ആണ് ശരിയായ മതം എന്നതിന്റെ തെളിവ് കൂടിയാണ്. തോന്നിയ ആദര്‍ശം സ്വീകരിച്ചു തോന്നിയ പോലെ ജീവിച്ചാൽ അതൊക്കെ ഞാൻ സ്വീകരിച്ചോളം എന്നത് പ്രത്യേകം പറയേണ്ട കാര്യം ദൈവതിനില്ലല്ലോ..?
2 hrs · Like

Jamal Moidutty Thandantharayil 5:33 നെ കുറിച്ച് ഞാൻ പ്രത്യേകം വിവരിക്കേണ്ട കാര്യമില്ല. ഇന്ത്യൻ കോടതികൾ അടക്കം ലോകത്തെ കോടതികൾ രാജ്യദ്രോഹ കുറ്റത്തിന് വധ ശിക്ഷ തന്നെ ആണ് നല്‍കാര്‍. അല്ലാഹുവാകട്ടെ അതിനെ വിവിധ വശങ്ങൾ കൃത്യമായി പറഞ്ഞു തന്നിട്ടുണ്ട്..
5:32-34 >>അക്കാരണത്താല്‍ ഇസ്രയേല്‍ സന്തതികളോടു നാം കല്പിച്ചു: "ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന് മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന് രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന് രക്ഷിച്ചവനെപ്പോലെയും.” നമ്മുടെ ദൂതന്മാര് വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നു. എന്നിട്ട് പിന്നെയും അവരിലേറെപേരും ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്. (32) അല്ലാഹുവോടും അവന്റെ ദൂതനോടും യുദ്ധത്തിലേര്‍പ്പെടുകയും ഭൂമിയില്‍ കുഴപ്പം കുത്തിപ്പൊക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ വധമോ കുരിശിലേറ്റലോ കൈകാലുകള്‍ എതിര്‍ദിശകളില്‍ മുറിച്ചുകളയലോ നാടുകടത്തലോ ആണ്. ഇത് അവര്‍ക്ക് ഈ ലോകത്തുള്ള മാനക്കേടാണ്. പരലോകത്തോ ഇതേക്കാള്‍ കടുത്ത ശിക്ഷയാണുണ്ടാവുക. (33) എന്നാല്‍ നിങ്ങള്‍ അവരെ പിടികൂടി നടപടിയെടുക്കാന്‍ തുടങ്ങുംമുമ്പെ അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍ അവര്‍ക്ക് ഈ ശിക്ഷ ബാധകമല്ല. നിങ്ങളറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്. (34)
2 hrs · Like

Jamal Moidutty Thandantharayil 8:12 ന്റെ സന്ദര്‍ഭം ബദർ യുദ്ധ രംഗമാണ്. മക്കയിൽ ജീവിക്കാൻ സമ്മതിക്കാതെ ശത്രുക്കളുടെ കണ്ണ് വെട്ടിച്ചു മദീനയിലേക്ക് പലായനം ചെയ്ത പ്രവാചകനെയും സഹാബതിനെയും മദീനയിൽ നിന്നും നമവശേഷം ആക്കാൻ പുറപ്പെട്ട ശത്രുക്കളുടെ ഭൂരിപക്ഷ സേനയോട് കേവലം 313 മുസ്ലിംകൾ മാത്രം നടത്തിയ ചരിത്രത്തില തുല്യതയില്ലാത്ത അത്ഭുതകരമായ യുദ്ധം. അവിടെ ആയുധങ്ങളും വസ്ത്രങ്ങളും പോലും വേണ്ടത്രയില്ലാത്ത മുസ്ലിംകളോട് സർവായുധ വിഭൂഷിധാരായ ആയിരത്തിനു മേലെ വരുന്ന ഖുറൈഷ് സൈന്യം ആണ് എട്ടു മുട്ടിയത്...! അവിടെ അല്ലാഹു തന്റെ മാർഗടർഷനവുമായി നിയോഗിക്കപ്പെട്ട പ്രവാചകനെയും കൂട്ടരെയും സഹായിക്കാൻ മനുഷ്യരൂപത്തിൽ ഏതാനും മലക്കുകളെയും നിയോഗിച്ചതായി ഖുർആൻ പറയുന്നു..!
8:10-16>>> അല്ലാഹു ഇതു പറഞ്ഞത് നിങ്ങള്ക്കൊ്രു ശുഭവാര്ത്തെയായി ട്ടാണ്. അതിലൂടെ നിങ്ങള്ക്ക്ി മനസ്സമാധാനം കിട്ടാനും. യഥാര്ഥക സഹായം അല്ലാഹുവില്‍ നിന്നു മാത്രമാണ്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ. (10) അല്ലാഹു തന്നില്നിതന്നുള്ള നിര്ഭഥയത്വം നല്കി മയക്കമേകുകയും മാനത്തുനിന്ന് മഴ വര്ഷികപ്പിച്ചു തരികയും ചെയ്ത സന്ദര്‍ഭം. നിങ്ങളെ ശുദ്ധീകരിക്കാനും നിങ്ങളില്നി ന്ന് പൈശാചികമായ മ്ളേഛത നീക്കിക്കളയാനുമായിരുന്നു അത്. ഒപ്പം നിങ്ങളുടെ മനസ്സുകളെ ഭദ്രമാക്കാനും കാലുകള്‍ ഉറപ്പിച്ചുനിര്ത്താരനും. (11) നിന്റെ നാഥന് മലക്കുകള്‍ക്ക് ബോധനം നല്കിളയ സന്ദര്ഭംക: ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചുനിര്ത്തുനക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭീതിയുളവാക്കും. അതിനാല്‍ അവരുടെ കഴുത്തുകള്ക്കു മീതെ വെട്ടുക. അവരുടെ എല്ലാ വിരലുകളും വെട്ടിമാറ്റുക. (12) അവര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ശത്രുതയോടെ എതിര്‍ത്ത തിനാലാണിത്. ആരെങ്കിലും അല്ലാഹുവോടും അവന്റെ ദൂതനോടും ശത്രുത പുലര്ത്തു ന്നുവെങ്കില്‍ അറിയുക: അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. (13) അതാണ് നിങ്ങള്‍ക്കുള്ള ശിക്ഷ. അതിനാല്‍ നിങ്ങളതനുഭവിച്ചുകൊള്ളുക. അറിയുക: സത്യനിഷേധികള്‍ക്ക് കഠിനമായ നരകശിക്ഷയുമുണ്ട്. (14) വിശ്വസിച്ചവരേ, സത്യനിഷേധികളുടെ സൈന്യവുമായി ഏറ്റുമുട്ടേണ്ടിവരുമ്പോള്‍ നിങ്ങള്‍ പിന്തിരിഞ്ഞോടരുത്. (15) യുദ്ധതന്ത്രമെന്ന നിലയില്‍ സ്ഥലം മാറുന്നതിനോ സ്വന്തം സംഘത്തോടൊപ്പം ചേരുന്നതിനോ അല്ലാതെ ആരെങ്കിലും യുദ്ധരംഗത്തുനിന്ന് പിന്തിരിയുകയാണെങ്കില് അവന് അല്ലാഹുവിന്റെ കോപത്തിനിരയാകും. അവന് ചെന്നെത്തുന്നത് നരകത്തീയിലായിരിക്കും. അതെത്ര ചീത്ത സങ്കേതം! (16)
2 hrs · Like

Jamal Moidutty Thandantharayil 8:60 >>> 8:56-61 >>>അവരിലൊരു വിഭാഗവുമായി നീ കരാറിലേര്പ്പെ ട്ടതാണല്ലോ. എന്നിട്ട് ഓരോ തവണയും അവര്‍ തങ്ങളുടെ കരാര്‍ ലംഘിച്ചുകൊണ്ടിരുന്നു. അവരൊട്ടും സൂക്ഷ്മത പുലര്ത്തു ന്നവരല്ല. (56) അതിനാല്‍ നീ യുദ്ധത്തില്‍ അവരുമായി സന്ധിച്ചാല്‍ അവരിലെ പിറകിലുള്ളവരെക്കൂടി വിരട്ടിയോടിക്കുംവിധം അവരെ നേരിടുക. അവര്ക്ക്തൊരു പാഠമായെങ്കിലോ. (57) ഉടമ്പടിയിലേര്പ്പെ ട്ട ഏതെങ്കിലും ജനത നിങ്ങളെ വഞ്ചിക്കുമെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ അവരുമായുള്ള കരാര്‍ പരസ്യമായി ദുര്ബലലപ്പെടുത്തുക. വഞ്ചകരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല; തീര്ച്ചു. (58)സത്യനിഷേധികള്‍ തങ്ങള്‍ ജയിച്ചു മുന്നേറുകയാണെന്ന് ധരിക്കരുത്. സംശയമില്ല; അവര്‍ക്കു നമ്മെ തോല്പ്പി ക്കാനാവില്ല. (59) അവരെ നേരിടാന്‍ നിങ്ങള്ക്കാലവുന്നത്ര ശക്തി സംഭരിക്കുക. കുതിരപ്പടയെ തയ്യാറാക്കി നിര്ത്തു ക. അതിലൂടെ അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുക്കളെ നിങ്ങള്‍ക്ക് ഭയപ്പെടുത്താം. അവര്‍ക്കു പുറമെ നിങ്ങള്‍ക്ക് അറിയാത്തവരും എന്നാല്‍ അല്ലാഹുവിന് അറിയുന്നവരുമായ മറ്റു ചിലരെയും. അല്ലാഹുവിന്റെ മാര്ഗ്ത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതെന്തായാലും നിങ്ങള്‍ക്ക് അതിന്റെ പ്രതിഫലം പൂര്ണ്മായി ലഭിക്കും. നിങ്ങളോടവന്‍ ഒട്ടും അനീതി കാണിക്കുകയില്ല. (60) അഥവാ അവര്‍ സന്ധിക്കു സന്നദ്ധരായാല്‍ നീയും അതിനനുകൂലമായ നിലപാടെടുക്കുക. അല്ലാഹുവില്‍ ഭരമേല്പി ക്കുകയും ചെയ്യുക. തീര്ച്ചായായും അവന് തന്നെയാണ് എല്ലാം കേള്ക്കു ന്നവനും അറിയുന്നവനും. (61)
2 hrs · Like

Jamal Moidutty Thandantharayil 8:65 IS TRUE LIKE OTHER QURAN VERSES..>> നബിയേ, നീ സത്യവിശ്വാസികളെ യുദ്ധത്തിന് പ്രേരിപ്പിക്കുക. നിങ്ങളില്‍ ക്ഷമാശീലരായ ഇരുപതുപേരുണ്ടെങ്കില്‍ ഇരുനൂറുപേരെ ജയിക്കാം. നിങ്ങളില്‍ അത്തരം നൂറുപേരുണ്ടെങ്കില് സത്യനിഷേധികളിലെ ആയിരംപേരെ ജയിക്കാം. സത്യനിഷേധികള്‍ കാര്യബോധമില്ലാത്ത ജനമായതിനാലാണിത്. (65)
2 hrs · Like

Jamal Moidutty Thandantharayil കരാര്‍ ലംഘനവും വഞ്ചനയും പതിവാക്കിയ സത്യാ നിഷേധികലോടുള്ള നയമാണ് 9:5 പറയുന്നത്.. വായിക്കുക...! 9:1-6>>> നിങ്ങളുമായി കരാറിലേര്പ്പെട്ടിരുന്ന ബഹുദൈവ വിശ്വാസികളോട് അല്ലാഹുവിനും അവന്റെ ദൂതന്നും ഇനിമേല്‍ ബാധ്യതയൊന്നുമില്ലെന്ന അറിയിപ്പാണിത്: (1)"നാലു മാസം നിങ്ങള്‍ നാട്ടില്‍ സ്വൈരമായി സഞ്ചരിച്ചുകൊള്ളുക.” അറിയുക: നിങ്ങള്‍ക്ക് അല്ലാഹുവെ തോല്പിരക്കാനാവില്ല. സത്യനിഷേധികളെ അല്ലാഹു മാനം കെടുത്തുകതന്നെ ചെയ്യും. (2) മഹത്തായ ഹജ്ജ് നാളില്‍ മുഴുവന്‍ മനുഷ്യര്‍ക്കു മായി അല്ലാഹുവും അവന്റെ ദൂതനും നല്കു്ന്ന അറിയിപ്പാണിത്. ഇനിമുതല്‍ അല്ലാഹുവിനും അവന്റെ ദുതന്നും ബഹുദൈവ വിശ്വാസികളോട് ഒരുവിധ ബാധ്യതയുമില്ല. അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. അഥവാ, നിങ്ങള്‍ പിന്തിരിയുകയാണെങ്കില് അറിയുക: അല്ലാഹുവെ തോല്പി്ക്കാന്‍ നിങ്ങള്ക്കാിവില്ല. സത്യനിഷേധികള്‍ക്ക് നോവേറിയ ശിക്ഷയുണ്ടെന്ന് അവരെ നീ “സുവാര്ത്തു” അറിയിക്കുക. (3) എന്നാല്‍ ബഹുദൈവ വിശ്വാസികളില്നിന്ന് നിങ്ങളുമായി കരാറിലേര്‍പ്പെടുകയും പിന്നെ അത് പാലിക്കുന്നതില്‍ വീഴ്ച വരുത്താതിരിക്കുകയും നിങ്ങള്ക്കെനതിരെ ആരെയും സഹായിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് ഇതു ബാധകമല്ല. അവരോടുള്ള കരാര്‍ അവയുടെ കാലാവധിവരെ നിങ്ങള്‍ പാലിക്കുക. തീര്ച്ച്യായും അല്ലാഹു സൂക്ഷ്മത പുലര്ത്തുരന്നവരെയാണ് ഇഷ്ടപ്പെടുന്നത്. (4) അങ്ങനെ യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ ആ ബഹുദൈവ വിശ്വാസികളെ നിങ്ങള്‍ എവിടെ കണ്ടാലും കൊന്നുകളയുക. അവരെ പിടികൂടുകയും ഉപരോധിക്കുകയും ചെയ്യുക. എല്ലാ മര്മളസ്ഥാനങ്ങളിലും അവര്ക്കാ യി പതിയിരിക്കുക. അഥവാ, അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം നിഷ്ഠയോടെ നിര്വുഹിക്കുകയും സകാത്ത് നല്കുാകയുമാണെങ്കില്‍ അവരെ അവരുടെ പാട്ടിനുവിട്ടേക്കുക. സംശയം വേണ്ട; അല്ലാഹു ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാണ്. (5) ബഹുദൈവ വിശ്വാസികളിലാരെങ്കിലും നിന്റെയടുത്ത് അഭയം തേടിവന്നാല്‍ അവന്ന് നീ അഭയം നല്‍കുക. അവന് ദൈവവചനം കേട്ടറിയട്ടെ. പിന്നെ അവനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അവര്‍ അറിവില്ലാത്ത ജനമായതിനാലാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. (6)
1 hr · Like

Jamal Moidutty Thandantharayil 9:29 >>> തബൂക് യുദ്ധ സമയത്ത് അവതരിച്ച ആയതാണ് ഇത് .. തബൂക് യുദ്ധ പശ്ചാത്തലം ഈ ലിങ്കിൽ വായിക്കുക....!
http://www.muhammadnabi.info/index.php?option=com_content... വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ. (29)

മദീനയില്‍ തിരിച്ചെത്തിയശേഷം
മുഹമ്മദ്(സ) ലോകസ്രഷ്ടാവും നിയന്താവും ആരാധ്യനുമായ ദൈവത്തിന്റെ ദൂതനാകുന്നു. സത്യസന്ധനായ...
MUHAMMADNABI.INFO|BY ADMINISTRATOR
1 hr · Like · Remove Preview

Jamal Moidutty Thandantharayil 9: 123 >> അടുത്തുള്ള ശത്രുവിനെ തുരതിയിട്ടു വേണം അകലെയുള്ള ശത്രുവിനെതിരെ പട നയിക്കാൻ എന്നതാണ് ഇതിന്റെ താല്പര്യം..! മേലെ കൊടുത്ത ലിങ്കിൽ തന്നെ ഇതിന്റെ വിശദീകരണം കാണാം...!
1 hr · Like

Jamal Moidutty Thandantharayil ABOUT 22:19 >>>> READ 22:17-23 >> സത്യവിശ്വാസികള്‍, യഹൂദന്മാര്, സാബീമതക്കാര്‍, ക്രിസ്ത്യാനികള്‍, മജൂസികള്‍, ബഹുദൈവവിശ്വാസികള്‍ എന്നിവര്‍ക്കിടയില്‍ ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ തീര്‍ച്ചയായും അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നതാണ്. തീര്‍ച്ചയായും അല...See More
1 hr · Like

Jamal Moidutty Thandantharayil ABOUT 47:4 >>> READ 47:1-11 >>> അവിശ്വസിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുകയും ചെയ്തവരാരോ അവരുടെ കര്‍മ്മങ്ങളെ അല്ലാഹു പാഴാക്കികളയുന്നതാണ്. (1)വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും മുഹമ്മദ് നബിയുടെ മേല്‍ അവതരിപ്പിക്കപ്പെട്ടതില്‍ -അതത്രെ അവരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം - വിശ്വസിക്കുകയും ചെയ്തവരാരോ അവരില്‍ നിന്ന് അവരുടെ തിന്മകള് അവന് (അല്ലാഹു) മായ്ച്ചുകളയുകയും അവരുടെ അവസ്ഥ അവന് നന്നാക്കിതീര്‍ക്കുകയും ചെയ്യുന്നതാണ്. (2)അതെന്തുകൊണ്ടെന്നാല്‍ സത്യനിഷേധികള്‍ അസത്യത്തെയാണ് പിന്തുടര്ന്നത്. വിശ്വസിച്ചവരാകട്ടെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യത്തെയാണ് പിന്‍പറ്റിയത്. അപ്രകാരം അല്ലാഹു ജനങ്ങള്‍ക്കു വേണ്ടി അവരുടെ മാതൃകകള്‍ വിശദീകരിക്കുന്നു. (3) ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട് അതിനു ശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത് വരെയത്രെ അത്. അതാണ് (യുദ്ധത്തിന്റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന് ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട് പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല. (4)അവന് അവരെ ലക്ഷ്യത്തിലേക്ക് നയിക്കുകയും അവരുടെ അവസ്ഥ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്. (5)സ്വര്‍ഗത്തില്‍ അവരെ അവന് പ്രവേശിപ്പിക്കുകയും ചെയ്യും. അവര്‍ക്ക് അതിനെ അവന് മുമ്പേ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്. (6) സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന് നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നതാണ്. (7) അവിശ്വസിച്ചവരാരോ, അവര്‍ക്ക് നാശം. അവന് (അല്ലാഹു) അവരുടെ കര്‍മ്മങ്ങളെ പാഴാക്കികളയുന്നതുമാണ്. (8) അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്ത് കളഞ്ഞു. അപ്പോള്‍ അവരുടെ കര്‍മ്മങ്ങളെ അവന് നിഷ്ഫലമാക്കിത്തീര്‍ത്തു. (9) അവര്‍ ഭൂമിയില്‍ കൂടി സഞ്ചരിച്ചിട്ടില്ലേ? എങ്കില്‍ തങ്ങളുടെ മുന്‍ഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്നവര്‍ക്ക് നോക്കിക്കാണാമായിരുന്നു. അല്ലാഹു അവരെ തകര്‍ത്തു കളഞ്ഞു. ഈ സത്യനിഷേധികള്‍ക്കുമുണ്ട് അതു പോലെയുള്ളവ. (ശിക്ഷകള്‍) (10) അതിന്റെ കാരണമെന്തെന്നാല്‍ അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാണ്. സത്യനിഷേധികള്‍ക്കാകട്ടെ ഒരു രക്ഷാധികാരിയും ഇല്ല. (11)
1 hr · Like

Jamal Moidutty Thandantharayil ABOUT 65: 4 >>> THIS ABOUT DIVORCE...
65:1-7നബിയേ, നിങ്ങള്‍ (വിശ്വാസികള്‍) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരെ നിങ്ങള്‍ അവരുടെ ഇദ്ദഃ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുകയും ഇദ്ദഃ കാലം നിങ്ങള്‍ എണ്ണികണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. അവരുടെ വീടുകളില്‍ നിന്ന് അവരെ നിങ്ങള്‍ പുറത്താക്കരുത്. അവര്‍ പുറത്തു പോകുകയും ചെയ്യരുത്. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവര്‍ ചെയ്യുകയാണെങ്കിലല്ലാതെ. അവ അല്ലാഹുവിന്റെ നിയമപരിധികളാകാകുന്നു. അല്ലാഹുവിന്റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവന് അവനോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിന് ശേഷം അല്ലാഹു പുതുതായി വല്ലകാര്യവും കൊണ്ടു വന്നേക്കുമോ എന്ന് നിനക്ക് അറിയില്ല. (1) അങ്ങനെ അവര്‍ (വിവാഹമുക്തകള്‍) അവരുടെ അവധിയില്‍ എത്തുമ്പോള്‍ നിങ്ങള്‍ ന്യായമായ നിലയില്‍ അവരെ പിടിച്ച് നിര്‍ത്തുകയോ, ന്യായമായ നിലയില്‍ അവരുമായി വേര്‍പിരിയുകയോ ചെയ്യുക. നിങ്ങളില്‍ നിന്നുള്ള രണ്ടു നീതിമാന്മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും അല്ലാഹുവിന് വേണ്ടി സാക്ഷ്യം നേരാംവണ്ണം നിലനിര്‍ത്തുകയും ചെയ്യുക. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ഉപദേശം നല്‍കപ്പെടുന്നതത്രെ അത്. അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, (2) അവന് കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. വല്ലവനും അല്ലാഹുവില്‍ ഭരമേല്പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്. (3) നിങ്ങളുടെ സ്ത്രീകളില്‍ നിന്നും ആര്‍ത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവരുടെ ഇദ്ദഃ യുടെ കാര്യത്തില്‍ സംശയത്തിലാണെങ്കില്‍ അത് മൂന്ന് മാസമാകുന്നു. ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെ തന്നെ. ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന് അവന്റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്.

57 mins · Like

Jamal Moidutty Thandantharayil (4) അത് അല്ലാഹുവിന്റെ കല്പനയാകുന്നു. അവനത് നിങ്ങള്‍ക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്റെ തിന്മകളെ അവന് മായ്ച്ചുകളയുകയും അവന്നുള്ള പ്രതിഫലം അവന് വലുതാക്കി കൊടുക്കുകയും ചെയ്യുന്നതാണ്. (5) നിങ്ങളുടെ കഴിവില്‍ പെട്ട, നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിങ്ങള്‍ അവരെ താമസിപ്പിക്കണം. അവര്‍ക്കു ഞെരുക്കമുണ്ടാക്കാന്‍ വേണ്ടി നിങ്ങള്‍ അവരെ ദ്രോഹിക്കരുത്. അവര്‍ ഗര്‍ഭിണികളാണെങ്കില്‍ അവര്‍ പ്രസവിക്കുന്നത് വരെ നിങ്ങള്‍ അവര്‍ക്കു ചെലവുകൊടുക്കുകയും ചെയ്യുക. ഇനി അവര്‍ നിങ്ങള്‍ക്കു വേണ്ടി (കുഞ്ഞിന്) മുലകൊടുക്കുന്ന പക്ഷം അവര്‍ക്കു നിങ്ങള്‍ അവരുടെ പ്രതിഫലം കൊടുക്കുക. നിങ്ങള്‍ തമ്മില്‍ മര്യാദപ്രകാരം കൂടിയാലോചിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ ഇരു വിഭാഗത്തിനും ഞെരുക്കമാവുകയാണെങ്കില്‍ അയാള്‍ക്കു വേണ്ടി മറ്റൊരു സ്ത്രീ മുലകൊടുത്തു കൊള്ളട്ടെ. (6)കഴിവുള്ളവന് തന്റെ കഴിവില്‍ നിന്ന് ചെലവിനു കൊടുക്കട്ടെ. വല്ലവന്നും തന്റെ ഉപജീവനം ഇടുങ്ങിയതായാല്‍ അല്ലാഹു അവന്നു കൊടുത്തതില്‍ നിന്ന് അവന് ചെലവിന് കൊടുക്കട്ടെ. ഒരാളോടും അല്ലാഹു അയാള്‍ക്ക് കൊടുത്തതല്ലാതെ (നല്കാന്) നിര്‍ബന്ധിക്കുകയില്ല. അല്ലാഹു ഞെരുക്കത്തിനു ശേഷം സൌകര്യം ഏര്‍പെടുത്തികൊടുക്കുന്നതാണ്. (7)
57 mins · Like

Jamal Moidutty Thandantharayil ABOUT 4:3 >> READ 4:1-6 മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.(1) അനാഥകള്‍ക്ക് അവരുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിട്ടുകൊടുക്കുക. നല്ലതിനുപകരം ദുഷിച്ചത് നിങ്ങള്‍ മാറ്റിയെടുക്കരുത്. നിങ്ങളുടെ ധനത്തോട് കൂട്ടിചേര്‍ത്ത് അവരുടെ ധനം നിങ്ങള്‍ തിന്നുകളയുകയുമരുത്. തീര്‍ച്ചയായും അത് ഒരു കൊടും പാതകമാകുന്നു. (2) അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.) നിങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്. (3) സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോട് കൂടി നിങ്ങള്‍ നല്‍കുക. ഇനി അതില്‍ നിന്ന് വല്ലതും സന്മനസ്സോടെ അവര്‍ വിട്ടുതരുന്ന പക്ഷം നിങ്ങളത് സന്തോഷപൂര്‍വ്വം സുഖമായി ഭക്ഷിച്ചു കൊള്ളുക. (4) അല്ലാഹു നിങ്ങളുടെ നിലനില്പിന്നുള്ള മാര്‍ഗമായി നിശ്ചയിച്ച് തന്നിട്ടുള്ള നിങ്ങളുടെ സ്വത്തുകള്‍ നിങ്ങള്‍ വിവേകമില്ലാത്തവര്‍ക്ക് കൈവിട്ട് കൊടുക്കരുത്. എന്നാല്‍ അതില്‍ നിന്നും നിങ്ങള്‍ അവര്‍ക്ക് ഉപജീവനവും വസ്ത്രവും നല്‍കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യുക. (5) അനാഥകളെ നിങ്ങള്‍ പരീക്ഷിച്ച് നോക്കുക. അങ്ങനെ അവര്‍ക്കു വിവാഹപ്രായമെത്തിയാല്‍ നിങ്ങളവരില്‍ കാര്യബോധം കാണുന്ന പക്ഷം അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് വിട്ടുകൊടുക്കുക. അവര്‍ (അനാഥകള്‍) വലുതാകുമെന്നത് കണ്ട് അമിതമായും ധൃതിപ്പെട്ടും അത് തിന്നുതീര്‍ക്കരുത്. ഇനി (അനാഥരുടെ സംരക്ഷണമേല്‍ക്കുന്ന) വല്ലവനും കഴിവുള്ളവനാണെങ്കില്‍ (അതില്‍ നിന്നു എടുക്കാതെ) മാന്യത പുലര്‍ത്തുകയാണ് വേണ്ടത്. വല്ലവനും ദരിദ്രനാണെങ്കില്‍ മര്യാദപ്രകാരം അയാള്‍ക്കതില്‍ നിന്ന് ഭക്ഷിക്കാവുന്നതാണ്. എന്നിട്ട് അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് നിങ്ങള്‍ ഏല്പിച്ചുകൊടുക്കുമ്പോള് നിങ്ങളതിന് സാക്ഷിനിര്‍ത്തേണ്ടതുമാണ്. കണക്കു നോക്കുന്നവനായി അല്ലാഹു തന്നെ മതി. (6)
55 mins · Like

Jamal Moidutty Thandantharayil ABOUT 4:34 >> THIS ALSO ABOUT DIVORCE... READ പുരുഷന്മാര് സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്മാര്) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്. എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു. (34) ഇനി, അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ച് പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്റെ ആള്‍ക്കാരില്‍ നിന്ന് ഒരു മദ്ധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മദ്ധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. ഇരു വിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. (35)
53 mins · Like

Jamal Moidutty Thandantharayil ABOUT 24: 4 >> നാം അവതരിപ്പിക്കുകയും നിയമമാക്കിവെക്കുകയും ചെയ്തിട്ടുള്ള ഒരു അദ്ധ്യായമത്രെ ഇത്. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നതിനു വേണ്ടി വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നാം ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. (1) വ്യഭിചരിക്കുന്ന സ്ത്രീ പുരുഷന്മാരില് ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്റെ മതനിയമത്തില്‍ (അത് നടപ്പാക്കുന്ന വിഷയത്തില്‍) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളില്‍ നിന്നുള്ള ഒരു സംഘം സന്നിഹിതരാകുകയും ചെയ്യട്ടെ. (2)വ്യഭിചാരിയായ പുരുഷന് വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. (3) ചാരിത്രവതികളുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും, എന്നിട്ട് നാലു സാക്ഷികളെ കൊണ്ടു വരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങള്‍ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാകുന്നു അധര്‍മ്മകാരികള്‍. (4) അതിന് ശേഷം പശ്ചാത്തപിക്കുകയും നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും തന്നെയാകുന്നു. (5)തങ്ങളുടെ ഭാര്യമാരുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും, അവരവര്‍ ഒഴികെ മറ്റു സാക്ഷികളൊന്നും തങ്ങള്‍ക്ക് ഇല്ലാതിരിക്കുകയും ചെയ്യുന്നവരാരോ അവരില്‍ ഓരോരുത്തരും നിര്‍വഹിക്കേണ്ട സാക്ഷ്യം തീര്‍ച്ചയായും താന്‍ സത്യവാന്മാരുടെ കൂട്ടത്തിലാകുന്നു എന്ന് അല്ലാഹുവിന്റെ പേരില്‍ നാലു പ്രാവശ്യം സാക്ഷ്യം വഹിക്കലാകുന്നു. (6) അഞ്ചാമതായി, താന്‍ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെങ്കില്‍ അല്ലാഹുവിന്റെ ശാപം തന്റെ മേല്‍ ഭവിക്കട്ടെ എന്ന് (പറയുകയും വേണം.) (7)തീര്‍ച്ചയായും അവന് കളവ് പറയുന്നവരുടെ കൂട്ടത്തിലാകുന്നു എന്ന് അല്ലാഹുവിന്റെ പേരില്‍ അവള് നാലു പ്രാവശ്യം സാക്ഷ്യം വഹിക്കുന്ന പക്ഷം, അതവളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതാണ്. (8) അഞ്ചാമതായി അവന് സത്യവാന്മാരുടെ കൂട്ടത്തിലാണെങ്കില്‍ അല്ലാഹുവിന്റെ കോപം തന്റെ മേല്‍ ഭവിക്കട്ടെ എന്ന് (പറയുകയും വേണം.) (9)
51 mins · Like

Jamal Moidutty Thandantharayil 9:29 AND 8:12 ALREADY EXPLAINED ABOVE..
48 mins · Like

Jamal Moidutty Thandantharayil 9:111 ധര്‍മസമരം അഥവാ ജിഹാദ് നടത്തുന്നവനെ കുറിച്ചാണ് ഇത് READ .. അല്ലാഹു സത്യവിശ്വാസികളില്‍ നിന്ന് അവര്‍ക്ക് സ്വര്ഗുമുണ്ടെന്നവ്യവസ്ഥയില്‍ അവരുടെ ദേഹവും ധനവും വിലയ്ക്കു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ മാര്ഗയത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ വധിക്കുകയും വധിക്കപ്പെടുകയും ചെയ്യുന്നു. അവര്‍ക്ക് സ്വര്‍ഗ മുണ്ടെന്നത് അല്ലാഹു തന്റെ മേല്‍ പാലിക്കല്‍ ബാധ്യതയായി നിശ്ചയിച്ച സത്യനിഷ്ഠമായ വാഗ്ദാനമാണ്. തൌറാത്തിലും ഇഞ്ചീലിലും ഖുര്‍ആനിലും അതുണ്ട്. അല്ലാഹുവെക്കാള്‍ കരാര്‍ പാലിക്കുന്നവനായി ആരുണ്ട്? അതിനാല്‍ നിങ്ങള്‍ നടത്തിയ കച്ചവട ഇടപാടില്‍ സന്തോഷിച്ചുകൊള്ളുക. അതിമഹത്തായ വിജയവും അതുതന്നെ. (111)
44 mins · Like

Jamal Moidutty Thandantharayil 2:217 READ ആദരണീയ മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെ സംബന്ധിച്ച് അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അതിലെ യുദ്ധം അതീവഗുരുതരം തന്നെ. എന്നാല്‍ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ വിലക്കുക, അവനെ നിഷേധിക്കുക, മസ്ജിദുല്‍ഹറാമില്‍ വിലക്കേര്‍പ്പെടുത്തുക, അതിന്റെ അവകാശികളെ അവിടെനിന്ന് പുറത്താക്കുക- ഇതെല്ലാം അല്ലാഹുവിങ്കല്‍ അതിലും കൂടുതല്‍ ഗൌരവമുള്ളതാണ്. “ഫിത്ന" കൊലയെക്കാള്‍ ഗുരുതരമാണ്. അവര്‍ക്കു കഴിയുമെങ്കില്‍ നിങ്ങളെ നിങ്ങളുടെ മതത്തില്‍നിന്ന് പിന്തിരിപ്പിക്കും വരെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടേയിരിക്കും. നിങ്ങളാരെങ്കിലും തന്റെ മതത്തില്‍നിന്ന് പിന്മാറി സത്യനിഷേധിയായി മരണമടയുകയാണെങ്കില്‍ അവരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും പാഴായതുതന്നെ. അത്തരക്കാരെല്ലാം നരകത്തീയിലായിരിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. (217)
43 mins · Like

Jamal Moidutty Thandantharayil 9:5 IS SAME AS 9:111
41 mins · Like

Jamal Moidutty Thandantharayil 3:54 IS AL ABOUT JESUS.. READ മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: "മര്‍യം, അല്ലാഹു തന്നില്‍ നിന്നുള്ള ഒരു വചന ത്തെ സംബന്ധിച്ച് നിന്നെയിതാ ശുഭവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് മര്‍യമിന്റെ മകന് മസീഹ് ഈസാ എന്നാകുന്നു. അവന് ഈ ലോകത്തും പരലോകത്തും ഉന്നതസ്ഥാനീയനും ദിവ്യ സാമീപ്യം സിദ്ധിച്ചവനുമായിരിക്കും". (45)
38 mins · Like

Jamal Moidutty Thandantharayil “തൊട്ടിലില്‍വെച്ചുതന്നെ അവന് ജനത്തോടു സംസാരിക്കും. പ്രായമായശേഷവും. അവന് സദാ സദ്വൃത്തനായിരിക്കും." (46) അവള് ചോദിച്ചു: "എന്റെ നാഥാ, എനിക്കെങ്ങനെ പുത്രനുണ്ടാകും? എന്നെ ഒരു പുരുഷനും തൊട്ടിട്ടുപോലുമില്ല!" അല്ലാഹു അറിയിച്ചു: "അത് ശരിതന്നെ. എന്നാല്‍, അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന് ഒരു കാര്യം തീരുമാനിച്ചാല്‍ “ഉണ്ടാവുക" എന്നു പറയുകയേ വേണ്ടൂ. അപ്പോഴേക്കും അതുണ്ടാവുന്നു." (47) അവനെ അല്ലാഹു വേദവും തത്ത്വജ്ഞാനവും തൌറാത്തും ഇഞ്ചീലും പഠിപ്പിക്കും. (48) ഇസ്രയേല്‍ മക്കളിലേക്കു ദൂതനായി നിയോഗിക്കും. അവന് പറയും: "ഞാന്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവുമായാണ് നിങ്ങളുടെ അടുത്തു വന്നിരിക്കുന്നത്. ഞാന്‍ നിങ്ങള്‍ക്കായി കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കും. പിന്നെ ഞാനതിലൂതിയാല്‍ അല്ലാഹുവിന്റെ അനുമതിയോടെ അതൊരു പക്ഷിയായിത്തീരും. ജന്മനാ കണ്ണില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തും. ദൈവഹിതമനുസരിച്ച് മരിച്ചവരെ ജീവിപ്പിക്കും. നിങ്ങള്‍ തിന്നുന്നതെന്തെന്നും വീടുകളില്‍ സൂക്ഷിച്ചുവെച്ചത് ഏതൊക്കെയെന്നും ഞാന്‍ നിങ്ങള്‍ക്കു വിവരിച്ചു തരും. തീര്‍ച്ചയായും അതിലെല്ലാം നിങ്ങള്‍ക്ക് അടയാളങ്ങളുണ്ട്; നിങ്ങള്‍ വിശ്വാസികളെങ്കില്‍! (49) "തൌറാത്തില്‍ നിന്ന് എന്റെ മുമ്പിലുള്ളതിനെ ശരിവെക്കുന്നവനായാണ് എന്നെ അയച്ചത്. നിങ്ങള്‍ക്ക് നിഷിദ്ധമായിരുന്ന ചിലത് അനുവദിച്ചുതരാനും. നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവുമായാണ് ഞാന്‍ നിങ്ങളിലേക്ക് വന്നത്. അതിനാല്‍ നിങ്ങള്‍ ദൈവഭക്തരാവുക. എന്നെ അനുസരിക്കുക. (50)"നിശ്ചയമായും അല്ലാഹു എന്റെയും നിങ്ങളുടെയും നാഥനാണ്. അതിനാല്‍ അവന്നുമാത്രം വഴിപ്പെടുക. ഇതാണ് നേര്‍വഴി." (51) പിന്നീട് ഈസാക്ക് അവരുടെ സത്യനിഷേധഭാവം ബോധ്യമായപ്പോള്‍ ചോദിച്ചു: "ദൈവമാര്‍ഗത്തില്‍ എനിക്കു സഹായികളായി ആരുണ്ട്?" ഹവാരികള്‍ പറഞ്ഞു: "ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാണ്. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ അല്ലാഹുവെ അനുസരിക്കുന്നവരാണെന്ന് അങ്ങ് സാക്ഷ്യം വഹിച്ചാലും". (52)
38 mins · Like

Jamal Moidutty Thandantharayil "ഞങ്ങളുടെ നാഥാ, നീ ഇറക്കിത്തന്നതില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. നിന്റെ ദൂതനെ ഞങ്ങള്‍ പിന്തുടരുകയും ചെയ്തിരിക്കുന്നു. അതിനാല്‍ സത്യത്തിന് സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളെയും നീ ഉള്‍പ്പെടുത്തേണമേ." (53) സത്യനിഷേധികള്‍ ഗൂഢതന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. തന്ത്രപ്രയോഗങ്ങളില്‍ മറ്റാരെക്കാളും മികച്ചവന്‍ അല്ലാഹു തന്നെ. (54) അല്ലാഹു പറഞ്ഞതോര്‍ക്കുക: ഈസാ, ഞാന്‍ നിന്നെ പൂര്‍ണമായി ഏറ്റെടുക്കും. നിന്നെ എന്നിലേക്ക് ഉയര്‍ത്തും. സത്യനിഷേധികളില്‍ നിന്ന് അടര്‍ത്തിയെടുത്ത് നിന്നെ നാം വിശുദ്ധനാക്കും. നിന്നെ പിന്‍പറ്റിയവരെ ഉയിര്‍ത്തെഴുന്നേല്‍പുനാള്‍വരെ സത്യനിഷേധികളെക്കാള്‍ ഉന്നതരാക്കും. പിന്നെ നിങ്ങളുടെയൊക്കെ തിരിച്ചുവരവ് എന്റെ അടുത്തേക്കാണ്. നിങ്ങള്‍ ഭിന്നിച്ചിരുന്ന കാര്യങ്ങളില്‍ അപ്പോള്‍ ഞാന്‍ തീര്‍പ്പു കല്പിക്കും. (55) എന്നാല്‍ സത്യനിഷേധികളെ നാം ഇഹത്തിലും പരത്തിലും കഠിനമായി ശിക്ഷിക്കും. അവര്‍ക്ക് തുണയായി ആരുമുണ്ടാവില്ല. (56)അതോടൊപ്പം, സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കുള്ള പ്രതിഫലം അല്ലാഹു പൂര്‍ണമായും നല്‍കും. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (57) നിനക്കു നാം ഈ ഓതിക്കേള്‍പ്പിക്കുന്നത് ദൈവവചനങ്ങളില്‍പ്പെട്ടതാണ്. യുക്തിപൂര്‍വമായ ഉദ്ബോധനത്തില്‍നിന്നുള്ളവയും. (58)സംശയമില്ല. അല്ലാഹുവിന്റെ അടുത്ത് ഈസാ ആദമിനെപ്പോലെയാണ്. അല്ലാഹു ആദമിനെ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ അതിനോട് “ഉണ്ടാവുക" എന്ന് കല്പിച്ചു. അങ്ങനെ അദ്ദേഹം ഉണ്ടായി. (59) ഇതെല്ലാം നിന്റെ നാഥനില്‍ നിന്ന് കിട്ടിയ സത്യസന്ദേശമാണ്. അതിനാല്‍ നീ സംശയാലുക്കളില്‍പ്പെടാതിരിക്കുക. (60)
37 mins · Like

Write a comment...